Activate your premium subscription today
ലണ്ടൻ∙ ഫുട്ബോൾ ചരിത്രത്തിലെ വൻ തിരിച്ചുവരവുകളുടെ കൂട്ടത്തിലേക്ക് ചേർക്കപ്പെടേണ്ടിയിരുന്ന രണ്ടു മത്സരങ്ങൾ... ആദ്യപാദത്തിലെ തോൽവിക്കു അൽപം ‘കനം കൂടിപ്പോയതു’കൊണ്ടു മാത്രം അതു സംഭവിക്കാതെ പോയതോടെ, രണ്ടാം പാദത്തിലെ തോൽവിയുടെ നിരാശയ്ക്കിടയിലും സ്പാനിഷ് വമ്പൻമാരായ ബാർസിലോനയ്ക്കും ഇംഗ്ലിഷ് ക്ലബ് ആസ്റ്റൺ
മഡ്രിഡ്∙ സൂപ്പർതാരം കിലിയൻ എംബപ്പെ ചുവപ്പുകാർഡ് കണ്ട് പുറത്തുപോയ മത്സരത്തിൽ ഡിപോർട്ടീവോ അലാവസിനെ ഏകപക്ഷീയമായ ഒരു ഗോളിനു തകർത്ത് റയൽ മഡ്രിഡ്. ആവേശകരമായ മത്സരത്തിൽ 34–ാം മിനിറ്റിൽ എഡ്വാർഡോ കാമവിംഗയാണ് റയലിന്റെ വിജയഗോൾ നേടിയത്. ഫെഡറിക്കോ വാൽവെർദയുടെ പാസിൽ നിന്നായിരുന്നു ഗോൾ. മത്സരത്തിനിടെ 38–ാം
മഡ്രിഡ്∙ സ്പാനിഷ് ലാലിഗയിൽ കരുത്തരായ ബാർസിലോനയെ വിറപ്പിക്കുന്ന പ്രകടനവുമായി തരംതാഴ്ത്തലിന്റെ വക്കിലുള്ള ലെഗാനസ്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബാർസ ലെഗാനെസിനെ പരാജയപ്പെടുത്തിയത്. 48–ാം മിനിറ്റിൽ ലെഗാനസ് താരം ജോർജ് സയിൻസ് വഴങ്ങിയ സെൽഫ് ഗോളാണ് ബാർസയ്ക്ക് വിജയം സമ്മാനിച്ചത്. ഇതോടെ പോയിന്റ് പട്ടികയിൽ രണ്ടാം
അടുത്ത വർഷം നവീകരണം പൂർത്തിയാകുമ്പോൾ എഫ്സി ബാർസിലോനയുടെ നൂകാംപ് സ്റ്റേഡിയം ഒരു ലക്ഷത്തിൽപ്പരം ഗാലറി ശേഷിയുള്ള യൂറോപ്പിലെ ആദ്യ ഫുട്ബോൾ സ്റ്റേഡിയമാകുമെന്നാണ് കണക്കുകൂട്ടൽ. എന്നാൽ അതിലും ആവേശകരമായൊരു ‘പ്രോജക്ട്’ ഇപ്പോൾ ക്ലബ്ബ് പരിശീലകൻ ഹാൻസി ഫ്ലിക്കിന്റെ നേതൃത്വത്തിൽ വിജയകരമായി നടന്നു കൊണ്ടിരിക്കുകയാണ്– യൂറോപ്പിലെ ഏറ്റവും മികച്ച ടീം എന്ന നേട്ടം തിരിച്ചുപിടിക്കാനുള്ള യാത്ര!
യുവേഫ ചാംപ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദ പോരാട്ടത്തിൽ സ്പാനിഷ് ക്ലബ്ബ് ബാർസിലോനയ്ക്കു വമ്പൻ വിജയം. ജർമൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടിനെ എതിരില്ലാത്ത നാലു ഗോളുകൾക്കാണു ബാഴ്സ തകർത്തുവിട്ടത്. പോളണ്ട് ഫോർവേഡ് റോബർട്ട് ലെവൻഡോവ്സ്കി ബാർസിലോനയ്ക്കായി ഇരട്ട ഗോളുകൾ നേടി തിളങ്ങി. 2019ന് ശേഷം ബാഴ്സ ചാംപ്യന്സ് ലീഗ് സെമി ഫൈനലിൽ കടന്നിട്ടില്ല.
നവിമുംബൈ ∙ സ്പാനിഷ് ഫുട്ബോൾ ക്ലബ്ബുകളായ റയൽ മഡ്രിഡിന്റെയും ബാർസിലോനയുടെയും ഇതിഹാസ താരങ്ങൾ ഏറ്റുമുട്ടിയ ‘എൽ ക്ലാസിക്കോ’ പ്രദർശന മത്സരത്തിൽ റയലിനു വിജയം (2–0). ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഫെർണാണ്ടോ മോറിയന്റസ്, ഡേവിഡ് ബാരൽ ടോറസ് എന്നിവരാണു റയലിനായി ഗോളുകൾ നേടിയത്.
ലാലിഗയിൽ റയൽ മഡ്രിഡിനു തോൽവി. വലൻസിയ 2–1നാണ് റയലിനെ തോൽപിച്ചത്. മത്സരത്തിന്റെ ഇന്ജറി ടൈമിൽ ഹ്യുഗോ ഡുറോ നേടിയ ഗോളാണ് വലൻസിയയെ വിജയത്തിലെത്തിച്ചത്. 15–ാം മിനിറ്റിൽ മൊക്താർ ദഖാബിയിലൂടെ വലൻസിയ ആദ്യ ഗോൾ നേടി, 50–ാം മിനിറ്റിൽ വിനീസ്യൂസ് റയലിനായി വല കുലുക്കി.
മഡ്രിഡ്∙ കോപ്പ ദെൽ റേ ടൂർണമെന്റ് സെമിയുടെ രണ്ടാം പാദത്തിൽ പൊരുതിക്കളിച്ച റയൽ സോസിദാദിനെ സമനിലയിൽ കുരുക്കി, ആദ്യ പാദത്തിലെ ഒരു ഗോൾ വിജയത്തിന്റെ ബലത്തിൽ റയൽ മഡ്രിഡ് ഫൈനലിൽ. ആവേശകരമായ രണ്ടാം പാദ സെമിയിൽ റയൽ സോസിദാദിനെ 4–4ന് സമനിലയിൽ തളച്ചാണ് റയലിന്റെ മുന്നേറ്റം. എക്സ്ട്രാ ടൈമിൽ അന്റോണിഡോ റുഡിഗർ നേടിയ
മഡ്രിഡ് ∙ സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ റയൽ മഡ്രിഡിനെ വീണ്ടും പിന്നിലാക്കി ബാർസിലോന. ജിറോണയെ 4–1നു തോൽപിച്ച ബാർസ ഒന്നാം സ്ഥാനത്തു 3 പോയിന്റ് ലീഡുറപ്പിച്ചു. 2 ഗോളുകൾ നേടിയ റോബർട്ട് ലെവൻഡോവ്സ്കിയുടെ പ്രകടനമാണു ബാർസയ്ക്കു കരുത്തു പകർന്നത്. 43–ാം മിനിറ്റിൽ ജിറോണ താരം ലാഡിസ്ലാവ് ക്രെജ്സിയുടെ സെൽഫ് ഗോളിലാണ് ബാർസ അക്കൗണ്ട് തുറന്നത്. 61,77 മിനിറ്റുകളിൽ ലെവൻഡോവ്സ്കിയും 86–ാം മിനിറ്റിൽ ഫെറാൻ ടോറസും ലക്ഷ്യം കണ്ടു. 53–ാം മിനിറ്റിൽ അർനൗട്ട് ഡാൻജുമ ജിറോണയുടെ ആശ്വാസഗോൾ നേടി.
മഡ്രിഡ്∙ സ്വന്തം തട്ടകത്തിൽ ബാർസിലോന പോലൊരു ടീമിനെതിരെ 72 മിനിറ്റുവരെ 2–0ന് ലീഡ് ചെയ്യുക. ശേഷിക്കുന്ന 18 മിനിറ്റുകൂടി പിടിച്ചുനിന്നാൽ ഐതിഹാസികമായൊരു വിജയം സ്വന്തമെന്ന നിലയിൽനിന്ന്, നാലു ഗോളുകൾ വാങ്ങിക്കൂട്ടി തോൽവിയിലേക്ക് പതിക്കുക... സ്വപ്നസമാനമായൊരു വിജയത്തിലേക്കു കുതിക്കുകയായിരുന്ന അത്ലറ്റിക്കോ
Results 1-10 of 343