Activate your premium subscription today
ന്യൂഡൽഹി ∙ സൈബർ സുരക്ഷ, പുതിയ സാങ്കേതിക വിദ്യ, നിർമിത ബുദ്ധി (എഐ) തുടങ്ങിയ മേഖലകളിൽ ഇന്ത്യയുമായി ശക്തമായ പങ്കാളിത്തം കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നുവെന്നു യുഎസ് ഇന്റലിജൻസ് ഡയറക്ടർ തുൾസി ഗബാർഡ് പറഞ്ഞു. ‘അമേരിക്ക ഫസ്റ്റ്’ എന്നാൽ അമേരിക്ക ഒറ്റയ്ക്ക് എന്നല്ല അർഥമെന്നും അവർ വിശദീകരിച്ചു. ഡൽഹിയിൽ ഒബ്സർവർ റിസർച് ഫൗണ്ടേഷൻ (ഒആർഎഫ്) വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ‘റെയ്സിന ഡയലോഗ്’ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ.
കോട്ടയം∙ ‘‘2026ൽ നിയമസഭ പിടിക്കാൻ പരമ്പരാഗത പ്രചാരണ തന്ത്രങ്ങളെ മാത്രം ആശ്രയിച്ചാൽ പോരാ. ആധുനിക സാങ്കേതികവിദ്യയും പരീക്ഷിക്കണം. പുത്തൻകാലത്തെ സാങ്കേതിക വിദ്യ എഐയാണ്. എഐ (നിർമിത ബുദ്ധി) സംബന്ധിച്ച വ്യക്തമായ പരിശീലനം നമ്മുടെ നേതാക്കൾക്കു ലഭിക്കണം. മുതിർന്ന നേതാക്കളെപ്പോലും ഒഴിവാക്കരുത്. കെപിസിസി മുൻകയ്യെടുക്കണം’’ – എഐയുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നടത്തിയ പ്രസ്താവനകൾ വാർത്തയായ നാളുകളിൽ ഒരു ദിവസം കോൺഗ്രസിന്റെ മുതിർന്ന നേതാവ് എ.കെ. ആന്റണി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം.ലിജുവിനോടും ശാസ്ത്രവേദി ചെയർമാൻ പ്രഫ. അച്യുത് ശങ്കറിനോടും പറഞ്ഞ വാക്കുകളാണിത്.
ഹിമാലയൻ മലനിരകളിൽ കാണുന്ന ലോട്ടസ് മാന്റിസ് എന്ന ഷഡ്പദത്തിന്റേതെന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മഞ്ഞ് മൂടിയ പ്രദേശത്ത്, കറുത്ത ഗ്ലൗസണിഞ്ഞ കൈയ്യിലേക്ക് പറന്നുവന്നിരിക്കുന്ന ഒരു പ്രാണിയെ വിഡിയോയിൽ കാണാം. പുറത്ത് വെള്ള താമര വിരിഞ്ഞതുപോലെയാണ് ഇതിന്റെ ശരീരം. എന്നാൽ,
കുട്ടികളുടെ അനന്തമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയെന്നത് പലർക്കും ശ്രമകരമാണ്. ഇപ്പോഴിതാ അറിയില്ലെന്ന മറുപടി അംഗീകരിക്കാത്ത ഘട്ടത്തിലെത്തിയിരിക്കുകയാണ് തന്റെ മകനെന്ന് പറയുകയാണ് ഇലോൺ മസ്കിന്റെ പങ്കാളി ഷിവോൺ സിലിസ്. ഉത്തരങ്ങൾക്കായി മകൻ ഗ്രോക്കിനെ ആശ്രയിക്കുന്നതിനെക്കുറിച്ച് മിസ് സിലിസ് എക്സിൽ പോസ്റ്റ്
മണിച്ചിത്രതാഴ് - 2 Script By: Grok 3 AI Prompt Direction By: Jayesh Tharayil Scene - 1 കൊൽക്കത്തയിലെ ജോലിയിൽ നിന്നും രാജി വെച്ച നകുലൻ ഗംഗയോട് കൂടെ ഇപ്പോൾ താമസിക്കുന്നത് കൊച്ചിയിലെ ഒരു തിരക്കേറിയ നഗരഭാഗത്ത് നിന്ന് അല്പം മാറി, പഴയ മലയാളി ശൈലിയിൽ പണിത ഒരു രണ്ടുനില വീട്ടിലാണ്. വീടിന്റെ മുൻവശത്ത് ഒരു
എഐ മേഖലയിൽ രാജ്യാന്തര തലത്തിൽ സമ്പൂർണ ആധിപത്യം സ്ഥാപിക്കാൻ ലക്ഷ്യമിട്ട് പ്രൈമറി, സെക്കൻഡറി തലങ്ങൾ മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് കോഴ്സുകള്‍ പഠിപ്പിക്കാൻ ചൈന. കുട്ടിക്കാലത്ത് എഐ വിദ്യാഭ്യാസം ആരംഭിക്കുന്നതിലൂടെ, ഭാവിയിൽ ഈ മേഖലയിൽ വൈദഗ്ധ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കാനാണ് ചൈന ശ്രമിക്കുന്നത്.
എന്തിനും ഏതിനും നിർമിത ബുദ്ധിയുടെ സഹായം തേടുന്ന കാലഘട്ടമാണ് നമ്മുടേത്. തൊഴില്‍ അന്വേഷണത്തിലും എഐ വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എഐ സങ്കേതകങ്ങള്‍ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തി സ്മാര്‍ട്ടായി തൊഴില്‍ അന്വേഷിക്കുന്നവരെ കാത്ത് സ്വപ്നസമാനമായ അവസരങ്ങളാണ് വിപണിയിലുള്ളത്.
'ലോകത്തെ ആദ്യത്തെ ശരിയായ ജനറല്‍ എഐ ഏജന്റ്' എന്ന അവകാശവാദവുമായി എത്തിയിരിക്കുകയാണ് നിര്‍മിത ബുദ്ധിയില്‍ അധിഷ്ഠിതമായ പുതിയ പ്ലാറ്റ്ഫോം മാനുസ്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് എത്തി ടെക് ലോകത്തെ അത്ഭുതപ്പെടുത്തിയ ഡീപ്സീക്കിനും, വര്‍ഷങ്ങളായി ഏറ്റവും ആശ്രയിക്കാവുന്ന എഐ പ്ലാറ്റ്ഫോമുകളിലൊന്നായി പേരെടുത്ത
മൻഹാറ്റൻ...ന്യൂയോർക്ക് നഗരത്തിലെ പ്രാന്തപ്രദേശമായ സ്ഥലം. എന്നാൽ ലോകചരിത്രത്തിൽ തന്നെ ഈ പേര് ഇടം പിടിച്ചിട്ടുണ്ട്. ഹിരോഷിമയിലും നാഗസാക്കിയിലും പതിച്ച ആണവബോംബുകളുടെ പിറവിയിലേക്കു നയിച്ചത് ഈ സ്ഥലത്തിന്റെ പേരിലുള്ള പദ്ധതിയായിരുന്നു. മൻഹാറ്റൻ പ്രോജക്ട് എന്ന ആണവായുധ പദ്ധതി. ഇപ്പോഴിതാ വീണ്ടും മൻഹാറ്റൻ
ഇത് കൃത്രിമങ്ങളുടെ കാലമാണ്. സ്വാഭാവികമായവയുടെ സ്റ്റോക്ക് തീർന്നിട്ടാകണം, ആർട്ടിഫിഷ്യലുകൾ വിലസുന്നത്.
Results 1-10 of 992