Activate your premium subscription today
2024 അവസാനിക്കാറായിരിക്കുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ തൊഴിൽമേഖലയിൽ വലിയ മാറ്റങ്ങളാണു വന്നത്. ഡിസ്റപ്ടീവ് സാങ്കേതികവിദ്യകളായ ആർട്ടിഫിഷ്യൽ ഇന്റിലിജൻസ്, ഡേറ്റ സയൻസ,് വെർച്വൽ റിയാലിറ്റി തുടങ്ങിയവയൊക്കെ തൊഴിലിടങ്ങളിലേക്കു കടന്നുവന്നു. വലിയൊരു വിപ്ലവം ഇതുമൂലമുണ്ടായി. തൊഴിൽരംഗത്തു പുതിയ
ഏറെ വിവാദങ്ങൾക്കിടെയാണ് കേരള സാങ്കേതിക സർവകലാശാല (കെടിയു) താത്കാലിക വൈസ് ചാൻസലർ ആയി പ്രഫ. കെ.ശിവപ്രസാദിനെ നിയമിച്ചത്. താൽക്കാലിക വിസിയെ നിയമിച്ച ചാൻസലറുടെ നടപടി ചോദ്യം ചെയ്തു സർക്കാർ ഹർജി നൽകിയെങ്കിലും കോടതി തള്ളുകയായിരുന്നു. ഈ അവസരത്തിൽ എന്തൊക്കെയാണ് പുതിയ വിസിയുടെ പദ്ധതികൾ, മുന്നിലെ പ്രഥമ പരിഗണനകൾ? എന്തൊക്കെയാണ് അദ്ദേഹം സ്വീകരിക്കുന്ന വഴികൾ? എന്നിവ വ്യക്തമാക്കുന്ന പ്രീമിയം സ്പെഷൽ അഭിമുഖം പോയവാരം ഏറെ ശ്രദ്ധിക്കപ്പെട്ടു. സൂപ്പർമാർക്കറ്റിലും മറ്റു കടകളിലുമെല്ലാം ഷോപ്പിങ് ചെയ്യുമ്പോൾ മൊബൈൽ നമ്പർ ചോദിക്കുന്ന പതിവുണ്ട്. എന്നാൽ മിക്കവരും ഇത് ചോദ്യം ചെയ്യുകയോ, നമ്പർ കൊടുക്കാതിരിക്കുയോ ചെയ്യാറില്ല. ഒരിക്കൽ പോലും കയറാത്ത ഷോപ്പിന്റെ പ്രമോഷനൽ കോളുകളും പരസ്യങ്ങളും ഓഫർ അറിയിപ്പുകളും പിന്നീട് മൊബൈലിലേക്ക് വരുമ്പോഴാണ് ഈ തലവേദനയെക്കുറിച്ച് ആലോചിക്കാറ്.
ദുബായ് ∙ യുഎഇയുടെ 53-ാം ദേശീയ ദിനത്തോടനുബന്ധിച്ച് ടെലികോം ഓപറേറ്റർ ഡു സൗജന്യ ഡാറ്റ നൽകുന്നു. കൂടാതെ, ഡിജിറ്റൽ സേവന ദാതാവ് പ്രത്യേക ഓഫറുകളും പ്രമോഷനുകളും കമ്പനി പ്രഖ്യാപിച്ചു. സൗജന്യ ഡാറ്റ ഇന്ന്( 28) മുതൽ ഡിസംബർ 4 വരെ ലഭ്യമാകും.
കാലിക്കറ്റ് സർവകലാശാല കംപ്യൂട്ടർ സയൻസ് പഠന വിഭാഗത്തിൽ പുതുതായി ആരംഭിച്ച പിജി ഡിപ്ലോമ ഇന് ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്സ് എന്ന പ്രൊജക്ട് മോഡ് പ്രോഗ്രാമിലേക്ക് നവംബർ 10 വരെ ഓണ്ലൈനായി അപേക്ഷിക്കാം. കംപ്യൂട്ടർ സയൻസ്, കംപ്യൂട്ടർ അപ്ലിക്കേഷൻ, എൻജിനീയറിങ്, ടെക്നോളജി എന്നിവയിൽ ബിരുദമോ തത്തുല്യമായ മറ്റ്
തിരുവനന്തപുരം ∙ സംസ്ഥാനത്തു വിറ്റഴിക്കുന്ന ഒരു ഉൽപന്നത്തിന്റെ പോലും വിറ്റുവരവിന്റെയോ ജിഎസ്ടി വരുമാനത്തിന്റെയോ കണക്കുകളില്ലാതെ ജിഎസ്ടി വകുപ്പ്. ഇതില്ലെങ്കിൽ പിന്നെ ജിഎസ്ടി വകുപ്പ് എങ്ങനെ നികുതി പിരിവ് ഉൗർജിതമാക്കുമെന്ന ചോദ്യത്തിന് അവർക്ക് മറുപടിയുമില്ല. ജിഎസ്ടി നടപ്പാക്കി 7 വർഷം കഴിഞ്ഞിട്ടും
വൻകിട കമ്പനികളുടെ വിജയത്തിന്റെ പിന്നിൽ ചില തലകളുണ്ടെന്ന് ചുമ്മാതെ പറയുന്നതാണോ? ഡിജിറ്റൽ കാലത്ത് അങ്ങനെ കമ്പനികളുടെ ജാതകം എഴുതുന്നവരാണ് ഡാറ്റ അനലിസ്റ്റുകൾ. ഉപഭോക്താവിന്റെ അഭിരുചി മുതൽ ഭാവിയിൽ എപ്പോൾ ഉൽപന്നം വീണ്ടും വാങ്ങുമെന്നു വരെ പ്രവചിക്കുന്നവർ. അത്യന്തം മൽസരം നിറഞ്ഞ വിപണിയിൽ കളം
ഉപഭോക്താവ് രാജാവാകുന്ന കാലത്ത് അവരുടെ അഭിരുചികളാണ് കമ്പനികൾക്കു നിർണായകം. അതിനനുസരിച്ച് ഉൽപന്നങ്ങൾ രൂപപ്പെടുത്തിയില്ലെങ്കിൽ കച്ചവടം പൊളിയുമെന്ന് തലപ്പത്തിരിക്കുന്നവർക്ക് അറിയാം. അത്തരം തീരുമാനങ്ങൾ എടുക്കാൻ മാനേജ്മെന്റിനെ സഹായിക്കുന്ന ‘വിജയശിൽപി’കളാണ് ഡേറ്റ പ്രഫഷനലുകൾ. ഡേറ്റ അടിസ്ഥാനമാക്കി
എൺപതുകളുടെ അവസാനത്തിലാണു കേരളത്തിൽ ടേപ്പ് റിക്കോർഡറുകൾ പ്രചാരത്തിലായത്. വീട്ടിൽ ആദ്യമായി ടേപ്പ് റിക്കോർഡർ കിട്ടിയതു ഗൾഫിൽനിന്ന് അവധിക്കുവന്ന കുടുംബസുഹൃത്തായ ‘കരോട്ടു വീട്ടിലെ’ കുരുവിള ജോർജ് എന്ന രാജൻ ചേട്ടനിൽനിന്നാണ്. അന്നൊക്കെ ടേപ്പ് റിക്കോർഡർ വലിയ അദ്ഭുതമാണ്. വൈകുന്നേരങ്ങളിൽ വീട്ടിൽ എല്ലാവരും കൂടിയിരുന്നു പാട്ടുകളും കഥയും കഥാപ്രസംഗങ്ങളും ഒക്കെ റിക്കോർഡ് ചെയ്യും. അതു വീണ്ടും കേൾക്കുന്നതും ഒരു ഹരമായിരുന്നു. ഡേറ്റ ഇന്നു നമ്മുടെയെല്ലാം നിത്യജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. നമ്മൾ മൊബൈലിലെടുത്ത ചിത്രങ്ങൾ, വാട്സാപ്പിലൂടെ അയച്ചുകിട്ടിയവ, സിനിമകൾ, സംഗീതം തുടങ്ങി തൊടുന്നതെല്ലാം ഡേറ്റ തന്നെ. ഇതിന്റെ സംഭരണം വലിയൊരു കാര്യമാണ്. പെൻഡ്രൈവും ഹാർഡ് ഡിസ്ക്കും തൊട്ട് ക്ലൗഡിൽ വരെ ഡേറ്റ സംഭരിക്കാം. എന്നാൽ നമ്മൾ തീരെ പ്രതീക്ഷിക്കാത്ത ഒരിടത്തും ഡേറ്റ സംഭരണം സാധ്യമാണെന്നറിയാമോ? കൃത്രിമമായി തയാറാക്കുന്ന, ജനിതക ഘടനയുടെ അടിസ്ഥാന യൂണിറ്റുകളിലും.
ഏതൊരു വ്യവസായ സ്ഥാപനത്തിനും വിജയിക്കണമെങ്കിൽ കാലത്തിനൊത്ത് ശരിയായ തീരുമാനം എടുക്കേണ്ടതായുണ്ട്. കോർപറേറ്റ് കമ്പനികളുടെ തലപ്പത്തിരിക്കുന്നവരുടെ തെറ്റായ തീരുമാനം അവയുടെ ഭാവിയെത്തന്നെ ബാധിച്ചേക്കാം. ഉപഭോക്താവിന്റെ അഭിരുചികൾ വിലയിരുത്തി ശരിയായ തീരുമാനം എടുക്കാൻ സഹായിക്കുന്ന ‘വിജയശിൽപി’കളാണ് ഡേറ്റ
ഒന്നിനു പുറകേ ഒന്നായി വിപുലമായ സർവേകൾ കൂടി നടത്തേണ്ടി വരുന്നതോടെ പാഠ്യ പ്രവർത്തനങ്ങൾക്കു പോലും സമയം തികയാതെ വലയുകയാണു സംസ്ഥാനത്തെ സ്കൂൾ അധ്യാപകർ. കേന്ദ്ര പോർട്ടലായ യുഡയസിലേക്ക് പ്രീപ്രൈമറി മുതൽ പ്ലസ്ടു വരെയുള്ള ഓരോ വിദ്യാർഥിയുടെയും മുൻ വർഷം പഠിച്ച വിദ്യാർഥികളുടെയും 54 ഇന വിവരങ്ങൾ ശേഖരിച്ച് നൽകേണ്ട വലിയ യജ്ഞം രണ്ട് മാസത്തിലേറെ യെടുത്താണ് അധ്യാപകർ പൂർത്തിയാക്കിയത്.
Results 1-10 of 49