Activate your premium subscription today
അടുത്തിടെ റഷ്യയിൽ വൻതോതിലുള്ള ഡ്രോൺ ആക്രമണം നടത്തി യുക്രെയ്ൻ ലോകത്തെ ഞെട്ടിച്ചിരുന്നു. ഡ്രോണുകളും മറ്റ് ആകാശ ആയുധങ്ങളും റഷ്യയിലേക്ക് ഒളിച്ചു കടത്തി അവിടെ എത്തിച്ച ശേഷം അനുകൂല സന്ദർഭത്തിൽ വമ്പൻ ആക്രമണം നടത്തിയ യുദ്ധരീതിയെ പുതുകാല ട്രോജൻ തന്ത്രമെന്നാണു പ്രതിരോധവിദഗ്ധർ വിശേഷിപ്പിച്ചത്. ട്രോജൻ
റഷ്യൻ അതിർത്തികൾ ദീർഘദൂരം താണ്ടി, തന്ത്രപ്രധാനമായ വ്യോമതാവളങ്ങളിൽ യുക്രെയ്ൻ നടത്തിയ ഓപ്പറേഷൻ സ്പൈഡർ വെബ് എന്നുപേരിട്ട വമ്പൻ ഡ്രോൺ ആക്രമണം ലോകത്തെ ഞെട്ടിച്ചിരിക്കുകയാൺഈ ഡ്രോൺ ആക്രമണത്തിൽ, റഷ്യയുടെ ബോംബർ വിമാനങ്ങളുൾപ്പെടെ തകർന്നു. ഈ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചത് ഏകദേശം 20 വർഷം പഴക്കമുള്ള ഒരു
ആധുനിക യുദ്ധത്തിന്റെ മുഖച്ഛായ മാറ്റിക്കൊണ്ട് ഡ്രോണുകൾ ഇന്ന് നിർണായക ശക്തിയായി മാറിയിരിക്കുന്നു. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ യുക്രെയ്ൻ നടത്തിയ 'സ്പൈഡർ വെബ്' ഡ്രോൺ ആക്രമണം, റഷ്യയുടെ എസ്-400 പോലുള്ള അത്യാധുനിക വ്യോമപ്രതിരോധ സംവിധാനങ്ങളുടെ ശേഷി പോലും സംശയത്തിലാക്കിയിരിക്കുകയാണ്. 5000 കിലോമീറ്ററിലധികം
റഷ്യയിൽ, അങ്ങു ദൂരെ ഉൾനാട്ടിലുള്ള വ്യോമതാവളങ്ങൾക്കരികെ നിർത്തിയിട്ടിരിക്കുന്ന ട്രക്കുകൾ. പെട്ടെന്ന് അവയുടെ മേൽക്കൂരയുടെ പാളി നീങ്ങുന്നു. അതിനകത്തുനിന്ന് ബോംബുകൾ ഘടിപ്പിച്ച കറുത്ത ഡ്രോണുകൾ പറന്നു പൊങ്ങുന്നു! ഒരു മതിലിനപ്പുറത്തുള്ള വ്യോമതാവളത്തിൽ നിർത്തിയിട്ടിരിക്കുന്ന വമ്പൻ സൂപ്പർ സോണിക് വിമാനങ്ങളുടെ ഇന്ധനടാങ്ക് ലക്ഷ്യമാക്കി പറക്കുന്നു. ‘ഭും’ ഇന്ധനത്തിനു തീപിടിച്ച വിമാനം നിന്നു കത്തുകയാണ്! ആകെ 117 ഡ്രോണുകൾ. കത്തിയത് അണു ബോംബ്
സ്കോട്ലൻഡിലെ ലോക്നെസ് തടാകത്തിലുണ്ടെന്നു പറയപ്പെട്ടുന്ന ഭീകരജീവിയായ നെസിയെ കണ്ടെത്താൻ തിരച്ചിൽ ശക്തമാക്കി ഗവേഷകർ. ചരിത്രത്തിൽ ആദ്യമായി ജലാന്തര ഡ്രോണുകൾ ഉപയോഗിച്ച് തടാകത്തിനുള്ളിലെ ദൃശ്യങ്ങൾ പകർത്തിയാണു പര്യവേക്ഷണം. നെസിയെ കണ്ടെത്തിയില്ലെങ്കിലും സാൽമണുകൾ ഉൾപ്പെടെ വൻതോതിലുള്ള മത്സ്യസമ്പത്ത്
അബുദാബി ∙ ദുരന്ത മേഖലകളിൽ പറന്നെത്തി തീ കെടുത്തുന്ന ലോകത്തിലെ ആദ്യ ജെറ്റ് പവർ ഫയർഫൈറ്റിങ് ഡ്രോൺ (സുഹൈൽ) യുഎഇ പുറത്തിറക്കി. ജപ്പാനിലെ ഒസാക്കയിൽ നടക്കുന്ന എക്സ്പോ 2025ലാണ് അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റി ഡ്രോൺ പുറത്തിറക്കിയത്. മനുഷ്യർക്ക് എത്തിച്ചേരാനാരാത്ത ഇടങ്ങളിൽ കുതിച്ചെത്തി തീ കെടുത്താൻ
തിരുവനന്തപുരം∙ പത്മനാഭസ്വാമി ക്ഷേത്രത്തിനു മുകളില്‍ ഡ്രോണ്‍ പറത്തിയ കൊറിയന്‍ വ്ലോഗര്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതിയുടെ വിശദാംശങ്ങള്‍ തേടി പൊലീസ് ഇമിഗ്രേഷന്‍ വിഭാഗത്തിനു കത്തയച്ചു. യുവതി ക്ഷേത്രത്തിനു സമീപം എത്തിയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഏപ്രില്‍ പത്തിനു ക്ഷേത്രത്തിനു മുകളിലെ
മക്ക ∙ പെർമിറ്റില്ലാതെ അനധികൃതമായി ഹജ് ചെയ്യാൻ എത്തുന്നവരെ പിടികൂടാൻ എഐ ഡ്രോണുകളെയും വിന്യസിക്കുന്നു.
അതിർത്തിയിലെ സംഘർഷം ഡ്രോണുകളുടെ പ്രാധാന്യം വ്യക്തമാക്കിയതോടെ ഇവ നിർമിക്കുന്ന കമ്പനികൾക്ക് പ്രാധാന്യമേറുന്നു. സൈനിക ആവശ്യപ്രകാരം കേരള സ്റ്റാർട്ടപ് മിഷൻ കേരളത്തിലെ ഡ്രോൺ നിർമാണ കമ്പനികളുടെ കണക്കെടുത്തപ്പോൾ അൻപതോളമുണ്ട്.
കാളികാവ് (മലപ്പുറം) ∙ ടാപ്പിങ് തൊഴിലാളിയെ കൊന്നു തിന്ന കടുവയ്ക്കായി തിരച്ചിൽ ഊർജിതം. 50 ക്യാമറ ട്രാപ്പുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒന്നിലും ഇന്നലെ കടുവ കുടുങ്ങിയില്ല. ഇതിനു പുറമേ ഡ്രോൺ തെർമൽ സ്കാനർ ഉപയോഗിച്ചും കണ്ടെത്താൻ ശ്രമമുണ്ട്. 50 അംഗ ആർആർടി സംഘമാണ് തിരച്ചിൽ നടത്തുന്നത്. കഴിഞ്ഞ ദിവസം തൊഴിലാളിയെ കൊന്ന അടയ്ക്കാക്കുണ്ട് പാറശേരി റാവുത്തൻകാട്ടിലെ സ്വകാര്യ റബർ എസ്റ്റേറ്റിലടക്കം മൂന്നിടങ്ങളിൽ കൂടും സ്ഥാപിച്ചു.
Results 1-10 of 311