Activate your premium subscription today
കേരളത്തിൽ എൽഡിഎഫ് സർക്കാരിന്റെ അഭിമാന പദ്ധതികളിലൊന്നായ കെ–ഫോൺ ആരംഭിച്ച്, വൈകാതെ തന്നെ നിർത്തിയെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളിൽ പ്രചാരണമുണ്ട്. ‘അഞ്ഞൂറ് കോടിയുടെ അഴിമതി. കെ ഫോൺ ഓഫീസ് പൂട്ടി’ എന്നെഴുതിയ ഒരു ചിത്രത്തിനൊപ്പമാണ് പ്രചാരണം. മനോരമ ഓൺലൈൻ ഫാക്ട് ചെക്കിന്റെ ഹെൽപ്ലൈനിലും (8129100164) വസ്തുതാ
തിരുവനന്തപുരം ∙ ബിപിഎൽ കുടുംബങ്ങൾക്കു സൗജന്യമായി നൽകിയ ഇന്റർനെറ്റ് കണക്ഷനുകളുടെ എണ്ണത്തിൽ സർക്കാരിനും കെ ഫോണിനും വ്യത്യസ്ത കണക്ക്. 5,989 ബിപിഎൽ കുടുംബത്തിന് ഇതുവരെ കെ ഫോൺ സൗജന്യ കണക്ഷൻ നൽകിയെന്നു സർക്കാരിന്റെ നാലാം വാർഷികത്തിന്റെ സമാപനത്തിനു മുഖ്യമന്ത്രി പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ രണ്ടു ഘട്ടങ്ങളിലായി 11,402 ബിപിഎൽ കണക്ഷനുകൾ നൽകിയെന്നതാണു കെ ഫോണിന്റെ കണക്ക്. ആകെ കണക്ഷനുകൾ ഒരു ലക്ഷം കടന്നതിന്റെ ഭാഗമായി പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ്, കെ ഫോണിന്റെ ഈ അവകാശവാദം.
തിരുവനന്തപുരം ∙ കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് എന്ന പേരിൽ സർക്കാർ അവതരിപ്പിച്ച കെ ഫോണും നിവൃത്തിയില്ലാതെ സർക്കാരിന്റെ ‘ഫ്യൂസ്’ ഊരി. ഒരു വർഷമായി ബില്ലടയ്ക്കാത്ത എല്ലാ സർക്കാർ ഓഫിസുകളുടെയും സ്കൂളുകളുടെയും കെ ഫോൺ കണക്ഷൻ കട്ടായി. ഫലത്തിൽ ഇവിടെയെല്ലാം ഇന്റർനെറ്റ് നിലയ്ക്കും. 10 ദിവസത്തിനകം സ്കൂളുകൾ തുറക്കാനിരിക്കെയാണ് ഈ പ്രതിസന്ധി. കുടിശിക കാരണം കംപ്യൂട്ടർ സംവിധാനം സ്വയം സ്വീകരിച്ച നടപടിയാണെന്നും അപേക്ഷ നൽകിയാൽ കണക്ഷൻ പുനഃസ്ഥാപിക്കുമെന്നുമാണു കെ ഫോണിന്റെ വിശദീകരണം.
പ്രതീക്ഷിച്ചത്ര വരുമാനം ലഭിക്കാതെ വന്നതോടെ കിഫ്ബി വായ്പ തിരിച്ചടയ്ക്കാൻ മൊറട്ടോറിയം ചോദിച്ച് കെ ഫോൺ. 100 കോടി രൂപ വീതമുള്ള വാർഷിക ഗഡു 2024 മുതൽ അടച്ചു തുടങ്ങേണ്ടിയിരുന്നെങ്കിലും കഴിയാത്തതിനാൽ സമയം നീട്ടി നൽകിയിരുന്നു. ഈ വർഷം അടച്ചു തുടങ്ങണമെന്ന കിഫ്ബിയുടെ ആവശ്യത്തോടാണ് അടുത്ത സാമ്പത്തിക വർഷം വരെ മൊറട്ടോറിയം നൽകണമെന്നു കെഫോൺ അഭ്യർഥിച്ചത്.
ഡിജിറ്റല്‍ ഗവേണന്‍സിന്റെ മുഖമായ കെ സ്മാര്‍ട് ആപ്ലിക്കേഷനിലൂടെ ജനന റജിസ്ട്രേഷന്, ജനന സര്‍ട്ടിഫിക്കറ്റിലെ തിരുത്ത്, വൈകിയ ജനന അപേക്ഷകള്‍ എന്നിവകള്‍ക്കായി ഇതുവരെ സമര്‍പ്പിക്കപ്പെട്ടത് 6,92,696 അപേക്ഷകള്‍. ഇതില്‍ 5,99,103 അപേക്ഷകള്‍ തീര്‍പ്പാക്കി കഴിഞ്ഞതായി അധികാരികള്‍. ആകെ സമര്‍പ്പിക്കപ്പെട്ട
കൊച്ചിയില്‍ നടന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമിറ്റില്‍ മികച്ച പ്രതികരണം നേടി കെഫോണ്‍. കെഫോണ്‍ ആയിരുന്നു ഉച്ചകോടിയുടെ ഔദ്യോഗിക ഇന്റര്‍നെറ്റ് പങ്കാളി. കേരളത്തിലെ നിക്ഷേപ സാധ്യതകള്‍ പ്രദര്‍ശിപ്പിക്കുന്ന പരിപാടി ശനിയാഴ്ച സമാപിച്ചു. ഉച്ചകോടിയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരുന്നു കെഫോണിന്റെ
ടെലികോം മേഖലയില്‍ തുടരുന്ന നിരക്കുവര്‍ധനയ്ക്കിടയിലും മാറ്റമില്ലാതെ കെഫോണ്‍ താരിഫ്. മറ്റ് ബ്രോഡ്ബാന്‍ഡ് സേവനദാതാക്കളെല്ലാം നിരക്കുകള്‍ വര്‍ധിപ്പിക്കുന്ന സാഹചര്യത്തിലും കെഫോണ്‍ നിരക്കു വര്‍ധിപ്പിക്കാത്തതിന് പുറമേ ഓഫറുകള്‍ തുടരുകയും ചെയ്യുകയാണ്. 20 എം.ബി.പി.എസ് (സെക്കന്‍ഡില്‍ 20 എം.ബി) മുതല്‍ 300
തിരുവനന്തപുരം∙ ഐടി മേഖലയ്ക്കു കുതിപ്പു നൽകാനെന്ന പേരിൽ കൊച്ചി സ്മാർട് സിറ്റി പദ്ധതി ഏറ്റെടുക്കാനൊരുങ്ങുന്ന സർക്കാർ കഴിഞ്ഞ ഒരു മാസത്തിനിടെ തടഞ്ഞത് 82.96 കോടി രൂപയുടെ ഐടി വികസനം. ഭരണാനുമതി നൽകിയിരുന്ന 167.83 കോടി രൂപയുടെ പദ്ധതികളിലാണ് ഇത്രയും തുക വെട്ടിക്കുറച്ചത്. സർക്കാരിന്റെ സാമ്പത്തിക
കേരളത്തിന്റെ സ്വന്തം ബ്രോഡ്ബാന്‍ഡ് കണക്ഷനായ കെഫോണിന്റെ ഇന്‍ട്രാനെറ്റ് സര്‍വീസിന് ഇതിനോടകം 3500ന് മുകളിൽ ഉപഭോക്താക്കള്‍. നിരവധി സ്ഥാപനങ്ങളാണ് കെഫോണിന്റെ ഈ സൗകര്യം ഉപയോഗപ്പെടുത്തി ഇന്റേണല്‍ കണക്ഷനിലൂടെ വിവിധ സര്‍വീസുകള്‍ ഉപയോഗിക്കുന്നത്. ഒരു സ്ഥാപനത്തിലെ ജീവനക്കാർക്ക് അവർക്കിടയിൽ തന്നെ ആശയവിനിമയം
തിരുവനന്തപുരം∙ സാമ്പത്തിക ഞെരുക്കത്തെത്തുടർന്നു ധനവകുപ്പിന്റെ നിർദേശപ്രകാരം ഐടി വകുപ്പിൽ വീണ്ടും പദ്ധതിത്തുക വെട്ടിച്ചുരുക്കി. സ്വതന്ത്ര സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട രാജ്യാന്തര കേന്ദ്രം തുടങ്ങുന്നതിനായി 7.35 കോടി രൂപയുടെ ഭരണാനുമതി നൽകിയിരുന്നു. ഈ തുക 3.25 കോടിയായി കുറച്ചു. നേരത്തേ കെ ഫോണിന്റെ
Results 1-10 of 141