Activate your premium subscription today
ലോകത്തിലെ ഏറ്റവും നിഗൂഢമായ പ്രദേശം ഏതാണെന്ന ചോദ്യത്തിന് സൈബര്‍ ലോകത്ത് മുഴങ്ങുന്ന ഒരേ ഒരു ഉത്തരമാണ് ഏരിയ 51. 1950 മുതലാണ് അമേരിക്കയിലെ നെവാഡയില്‍ സ്ഥിതി ചെയ്യുന്ന ഈ തന്ത്രപ്രധാന പ്രദേശം ദുരൂഹതാ വാദക്കാരുടെ ഇഷ്ട ഇടമായത്. ഈ പ്രദേശത്തെ ചെറിയ ചലനങ്ങൾ പോലും,അതൊരു സാധാരണ ഭൂചലനമാണെങ്കിൽപോലും വലിയ
ഹോമോ ഇറക്ടസ് മനുഷ്യർക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന ശിലായുധങ്ങളെ അക്യൂലിയൻ ടൂൾസ് എന്നാണു വിളിക്കുന്നത്. കല്ലുകെട്ടിയുണ്ടാക്കിയ കൈക്കോടാലികളും മറ്റുമടങ്ങിയതാണ് ഇവ. മാംസമായിരുന്നു ഇവരുടെ പ്രധാന ആഹാരം. ചത്തുവീഴുന്ന മൃഗങ്ങളെയും പക്ഷികളെയും ശേഖരിച്ചു ഭക്ഷണമാക്കിയിരുന്ന ഇവർ പിന്നീട് വേട്ടയാടാനും സിദ്ധി
ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ ആരാധനാപാത്രമായ ക്രിസ്റ്റഫർ നോളാൻ സംവിധാനം ചെയ്ത ഓപ്പൺഹൈമർ എന്ന സിനിമയിൽ ആളുകളെ ഞെട്ടിച്ച ഒരു സീനുണ്ട്. ആറ്റം ബോംബിന്റെ പിതാവെന്നറിയപ്പെടുന്ന ശാസ്ത്രജ്ഞനായ റോബർട് ജെ ഓപ്പൺഹൈമർ പൊട്ടാസ്യം സയനൈഡുള്ള ആപ്പിൾ തന്റെ അധ്യാപനെ കൊടുത്തു കൊല്ലാൻ നോക്കുന്നതായിരുന്നു ആ സീൻ.
ബോംബ് പൊട്ടുന്നതുപോലെയോ വലിയ വാഹനങ്ങൾ കൂട്ടിയിടിക്കുന്നതുപോലെയോ ഉള്ള ശബ്ദമാണ് കേട്ടതെന്നാണ് റോക്കറ്റിന്റേതെന്നു കരുതപ്പെടുന്ന ഭാഗം നിലംപതിച്ച വടക്കന്‍ കെനിയയിലെ മുകുകു ഗ്രാമവാസി പറയുന്നത്. ചുട്ടുപഴുത്താണ് ഭൂമിയിൽ പതിച്ച വളയം കിടന്നത്, 2 മണിക്കൂറോളം സമയം കഴിഞ്ഞാണ് ആളുകൾക്ക് ആ വളയത്തിനു സമീപമെത്താൻ
1951ൽ കാനഡയിലെ ന്യൂഫൗണ്ട്ലാൻഡിനു മുകളിൽ ഗാൻഡർ എന്ന സ്ഥലത്ത് ഒരു അമേരിക്കൻ വിമാനം ഓറഞ്ച് നിറത്തിലുള്ള ഒരു യുഎഫ്ഒ കണ്ടതായി റിപ്പോർട്ട് ചെയ്തിരുന്നു.ഈ സംഭവം വളരെ പ്രശസ്തമാകുകയും ചെയ്തു. അക്കാലത്ത് ഗാൻഡർ വടക്കൻ അറ്റ്ലാന്റിക് മേഖലയിലെ തിരക്കുള്ള ഒരു എയർപോർട്ടാണ്. അനേകം വിമാനങ്ങൾ ഇവിടെ ഇന്ധനം
അനേകം പേർ ലക്ഷ്യമിടുന്നുണ്ട് ചന്ദ്രനെ. അങ്ങ് യുഎസിലെ നാസ മുതലുള്ള ബഹിരാകാശ ഏജൻസികൾ.ഒട്ടേറെ വ്യാജപ്രചാരണങ്ങളുടെയും കെട്ടുകഥകളുടെയും ഗൂഢവാദങ്ങളുടെയും ശ്രദ്ധാകേന്ദ്രം കൂടിയാണ് ചന്ദ്രൻ. ചന്ദ്രൻ അകം പൊള്ളയായ ഗോളമാണെന്നും ഉള്ളിൽ അന്യഗ്രഹജീവികളുണ്ടെന്നുമൊക്കെ ഇടയ്ക്കു പ്രചാരണങ്ങളുണ്ടായിരുന്നു. മൂൺഫോൾ
നിഗൂഢവും കട്ടിയുള്ളതുമായ മൂടല്‍മഞ്ഞ് അമേരിക്കയുടെ ചില മേഖലകളില്‍ വ്യാപിക്കുന്നത് സാധാരണ ജനങ്ങള്‍ക്കിടയില്‍ പല തരത്തിലുമുള്ള സംശയങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്. ഈ ഫോഗ് ജൈവായുധമാണോ എന്നാണ് പ്രദേശവാസികള്‍ ഭയക്കുന്നത്. ആണെങ്കില്‍, അത് ശത്രു രാജ്യമാണോ, അതോ ഏകദേശം 75 വര്‍ഷം മുമ്പ് അമേരിക്ക തന്നെ സ്വന്തം
ലോകത്തെ ചില നഗരങ്ങള്‍ 2030ൽ ഭാഗികമായെങ്കിലും മുങ്ങിയേക്കാമെന്ന മുന്നറിയിപ്പുമായി വേള്‍ഡ് അറ്റ്ലസ് റിപ്പോര്‍ട്ട് പുറത്ത്. 'ഈ ഒമ്പതു നഗരങ്ങള്‍ 2030 ഓടെ അപ്രത്യക്ഷമായേക്കാം' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് കൊല്‍ക്കത്തയുടെ പേരും ഉളളത്. കടല്‍ത്തീരത്തിനടുത്ത് താഴ്ന്ന രീതിയില്‍
പലവിഭാഗങ്ങളിലായി പരന്നുകിടക്കുന്ന യുഎസ് ഉദ്യോഗസ്ഥ വൃന്ദത്തിൽ പ്രശസ്തരായ അനേകം ആളുകളുണ്ടായിട്ടുണ്ട്. ഇക്കൂട്ടത്തിൽ അതിപ്രശസ്തനും നിരന്തരം വിവാദമുയർത്തുന്ന ആളുമാണ് ലൂയി എലിസോണ്ടോ.യുഎസിലെ ന്യൂജഴ്സിയിലും ന്യൂയോർക്കിന്റെ ഭാഗങ്ങളിലുമൊക്കെ പൊടുന്നനെ അജ്ഞാത ഡ്രോണുകൾ എത്തിയത് ആളുകളിൽ ആശങ്കയുയർത്തുകയും
ഇന്ന് (ഡിസംബർ 7) അതിശയകരമായ ഒരു ജ്യോതിശാസ്ത്ര സംഭവത്തിന് സാക്ഷ്യം വഹിക്കാനാകും! ഭൂമി സൂര്യനും വ്യാഴത്തിനും ഇടയിൽ പ്രത്യക്ഷപ്പെടും. വ്യാഴത്തെ അത്യധികം തിളക്കത്തോടെ ഇന്ന് രാത്രി ആകാശത്ത് കാണാം. 13 മാസത്തിലൊരിക്കലാണ് ഈ വിസ്മയക്കാഴ്ച കാണാനാകുക. സൂര്യൻ, ചന്ദ്രൻ, ശുക്രൻ എന്നിവയ്ക്ക് ശേഷം ആകാശത്തിലെ
Results 1-10 of 39