Activate your premium subscription today
വന്ദേഭാരതെന്നു തോന്നിക്കുന്ന ട്രെയിൻ മഞ്ഞുപുതച്ച മലയടിവാരത്തിലൂടെ കടന്നുപോകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇത് സ്വിറ്റ്സർലൻഡോ മറ്റു വിദേശ രാജ്യങ്ങളോ അല്ല എന്നു തുടങ്ങുന്ന കുറിപ്പിനൊപ്പമാണ് സമൂഹമാധ്യമങ്ങളിൽ ചിത്രം പ്രചരിക്കുന്നത്. ∙ അന്വേഷണം വൈറൽ ചിത്രം വിശദമായി പരിശോധിച്ചപ്പോൾ
സഞ്ചാരികളുടെ ഏറെക്കാലത്തെ സ്വപ്നം പൂവണിഞ്ഞിരിക്കുകയാണ് കശ്മീരില്‍. ശ്രീനഗർ താഴ്വരയ്ക്കും ലഡാക്കിനും ഇടയിൽ വര്‍ഷം മുഴുവനും തടസമില്ലാത്ത ഗതാഗത സൗകര്യം ഉറപ്പാക്കുന്ന സോൻമാർഗ് തുരങ്കം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 2,700 കോടി രൂപ ചെലവിട്ട് നിർമിച്ച സോൻമാർഗ് തുരങ്കത്തിന്, 6.4 കിലോമീറ്റർ നീളമുള്ള
മഞ്ഞുപെയ്യുന്ന കശ്മീരിൽ യാത്രയ്ക്കെത്തിയപ്പോൾ കണ്ണിലുടക്കിയത് കെട്ടിടത്തിന് പെയിന്റടിക്കുന്നയാളെ. അപ്പോൾ മനസ്സിൽ തോന്നിയ സംശയമോ, ഇവിടെ പെയിന്റടിക്കുന്നവർക്കുള്ള ദിവസക്കൂലി എത്രയാണെന്നത്! കേരളത്തിൽ നിന്നും കശ്മീരിലെത്തി ഇങ്ങനെ ചോദിക്കുന്നവർ ഉണ്ടാകുമോ? അവിടെയാണ് ശന്തനു സുരേഷ് വ്യത്യസ്തനാകുന്നത്. തായ്ലൻഡിലെ പട്ടായയിലെ മസാജ് ചെയ്യുന്നവരുടെ കൂലി മുതൽ തൊട്ടടുത്ത തമിഴ്നാട്ടിലെ കെട്ടിടപ്പണിക്കാരുടെ ദിവസക്കൂലി വരെ ശന്തനു തിരക്കും. ശേഷം പ്രത്യേകം വിഡിയോകളായി അവ പുറത്തിറക്കും. യാത്ര ചെയ്യുന്ന സ്ഥലങ്ങള്‍, അത് എത്ര ദൂരത്തിലുള്ളതായാലും അവിടെയുള്ള പ്രധാന ആകർഷകങ്ങളായ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽനിന്നു മാറി നടക്കാൻ ഇഷ്ടപ്പെടുന്ന ഒരു വ്ലോഗർ. ഉൾനാടുകളിലൂടെ സഞ്ചരിച്ച് പതിവ് വ്ലോഗർമാരിൽ നിന്നും വ്യത്യസ്തമായി നാട്ടുകാരുടെ ജീവിത വിശേഷങ്ങൾ തിരക്കുന്ന ശന്തനു തന്റെ യാത്രകളെ കുറിച്ചും ഇന്ത്യയിലും പുറത്തുമുളള സാധാരണക്കാരുടെ ജീവിതരീതികളെ കുറിച്ചും കണ്ട കാഴ്ചകളെക്കുറിച്ചും മനോരമ ഓൺലൈൻ പ്രീമിയത്തിൽ പങ്കുവയ്ക്കുന്നു.
ഭാരത സർക്കാരിന്റെ റെയിൽവേ മന്ത്രാലയത്തിനു കീഴിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ് ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ ലിമിറ്റഡ് (ഐ ആർ സി ടി സി). റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനിലുമുള്ള ഭക്ഷണ വിതരണവും മറ്റു ആതിഥ്യ സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനും നിയന്ത്രിക്കുന്നതിനുമായാണ് ഇത്
സോഷ്യൽ മീഡിയയിൽ വൈറലായ ഒരു ചിത്രമുണ്ട്, തണുത്തുറഞ്ഞുകിടക്കുന്നൊരു തടാകം. ആദ്യമായി കാണുന്നവർ അത് ഏതെങ്കിലും വിദേശസ്ഥലമാണെന്ന് പറയുമെങ്കിലും സംഭവം നമ്മുടെ സ്വന്തം കശ്മീരിലാണെന്ന് അറിയുന്നതോടെ ആശ്ചര്യപ്പെടുകാണ്. പിന്ററസ്റ്റിലും ഗൂഗിളിലുമെല്ലാം തിരയുന്ന ആ കാഴ്ച എന്താണെന്നല്ലേ... മഞ്ഞുമൂടിയ മലനിരകളും
കശ്മീർ സഞ്ചാരികളുടെ സ്വർഗം തന്നെയാണ്. മനോഹരമായ പ്രകൃതിയും മഞ്ഞുപുതച്ച മലനിരകളും താഴ്വരകളും നദികളും തടാകങ്ങളും എന്നുവേണ്ട ഏതൊരു യാത്രികനും ഒരിക്കലെങ്കിലും പോയി കാണ്ടേണ്ട സ്വർഗരാജ്യം. കശ്മീരിലെത്തിയാൽ കൂടുതൽ പേരും സന്ദർശിക്കുന്ന ഇടങ്ങളാണ് പെഹൽഗാമും സോൻമാർഗും ഗുൽമാർഗുമൊക്കെ. എന്നാൽ അധികമാരും കടന്നു
സമുദ്രനിരപ്പിൽ നിന്ന് 12,756 അടി ഉയരത്തിലാണ് വിശുദ്ധ ഗുഹയായ അമർനാഥ് സ്ഥിതി ചെയ്യുന്നത്. മനോഹരമായ ലാദർ താഴ്വരയിൽ പതിഞ്ഞുകിടക്കുന്ന അമർനാഥ് ശ്രീനഗറിൽ നിന്ന് 141 കിലോമീറ്റർ അകലെയാണ്. എല്ലാ വർഷവും അമർനാഥിലേക്ക് തീർഥാടനമുണ്ട്. ഇത്തവണത്തെ അമർനാഥ് തീർഥാടന യാത്രയ്ക്കുള്ള സമയം അടുത്തു വരികയാണ്. ഇത്തവണത്തെ അമർനാഥ് യാത്രയുടെ സമയം ശ്രീ അമർനാഥ് ഷ്രൈൻ ബോർഡ് പുറത്തിറക്കി. ഈ വർഷം ജൂൺ 29 മുതൽ ഓഗസ്റ്റ് 19 വരെയാണ് അമർനാഥ് തീർഥാടനം. തീർഥാടനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കായി റജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു.
ഹിമാലയൻ ബൈക്ക് യാത്രയ്ക്ക് ഒരുങ്ങിയപ്പോൾ, എല്ലാവരെയും പോലെ അവിടുത്തെ പ്രധാന വില്ലനായ തണുപ്പിനെ പ്രതിരോധിക്കാൻ വേണ്ട എല്ലാ സാധനങ്ങളും ഞങ്ങൾ വാങ്ങി; ജാക്കറ്റ്, തെർമൽസ്, ഗ്ലവ്സ്, വൂളൻ സോക്സ് അങ്ങനെയെല്ലാം. പക്ഷേ അവിടുത്തെ മഴയെ വേണ്ടവിധം നേരിടാൻ ഞങ്ങൾ സജ്ജരായിരുന്നില്ല. അതിനു പുറമേ, ഞങ്ങൾ യാത്ര
രണ്ടുമാസം നീണ്ട വരണ്ട കാലാവസ്ഥയ്ക്ക് ശേഷം, കശ്മീരിന്റെ ഉയര്‍ന്ന പ്രദേശങ്ങളില്‍ വീണ്ടും മഞ്ഞുവീണു. ഇതോടെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള അവധിദിനങ്ങള്‍ ആഘോഷിക്കാന്‍ കശ്മീരിലേക്ക് സഞ്ചാരികള്‍ കൂട്ടത്തോടെ ഒഴുകിയെത്തി. ഗുൽമാർഗ്, പഹൽഗാം, സോൻമാർഗ്, ഗുരെസ്, മച്ചിൽ, കർണ്ണ ദൂദ്പത്രി, ഷോപ്പിയാൻ
ഡിസംബര്‍, ജനുവരി മാസങ്ങളില്‍ നിറയെ മഞ്ഞുപുതച്ച് കിടന്നിരുന്ന കശ്മീര്‍ ഇക്കൊല്ലമില്ല! മഞ്ഞിന്‍തൊപ്പിയിട്ട് കുളിരില്‍ പുതഞ്ഞു നില്ക്കുന്ന പര്‍വ്വതത്തലപ്പുകളുടെ കാഴ്ചകളുമില്ല. മഞ്ഞിന്റെ അഭാവം മൂലം കശ്മീരിലെ ടൂറിസം മേഖല കടുത്ത തിരിച്ചടിയാണ് നേരിടുന്നത്. നിരവധി വിനോദസഞ്ചാരികള്‍ കശ്മീരിലേക്കുള്ള യാത്ര
Results 1-10 of 16