Activate your premium subscription today
ഊട്ടി ∙ ഊട്ടിയിലും സമീപ പ്രദേശങ്ങളിലും ശക്തമായ മഞ്ഞുവീഴ്ച തുടരുന്നു. ഊട്ടിക്കു സമീപം അവലാഞ്ചിയിൽ ഇന്നലെ താപനില മൈനസ് 2 രേഖപ്പെടുത്തി. ഗൂഡല്ലൂർ റോഡ് തലക്കുന്തയിലെ മൈതാനം, കാന്തലിലെ പുൽമൈതാനം, റെയിൽവേ സ്റ്റേഷൻ പരിസരം, കുതിരപ്പന്തയമൈതാനം തുടങ്ങിയ സ്ഥലങ്ങൾ മഞ്ഞുമൂടിയ നിലയിലായിരുന്നു. മഞ്ഞുവീഴ്ച ആസ്വദിക്കാൻ ഒട്ടേറെ സഞ്ചാരികളും എത്തുന്നുണ്ട്. വരും ദിവസങ്ങളിൽ മഞ്ഞുവീഴ്ച വർധിക്കാനാണു സാധ്യത.
ഗൂഡല്ലൂർ ∙ പുതുവത്സര ആഘോഷങ്ങൾക്കായി സഞ്ചാരികൾ ഊട്ടിയിലെത്തി. ഊട്ടിയിലെ കോട്ടേജുകളും ഹോട്ടലുകളും നേരത്തെ സഞ്ചാരികൾ ബുക്ക് ചെയ്തിരുന്നു. ഹോട്ടലുകളിൽ പുതുവത്സര പരിപാടികൾ നടത്തിയിരുന്നു.വിനോദ സഞ്ചാര കേന്ദ്രങ്ങളിലെല്ലാം സഞ്ചാരികളുടെ നേരിയ തിരക്ക് അനുഭവപ്പെട്ടു. നീലഗിരി സന്ദർശനത്തിനെത്തുന്ന
ഊട്ടി ∙ അതിശൈത്യത്തിന്റെ വരവറിയിച്ച് ഊട്ടിയിൽ മഞ്ഞുവീഴ്ച തുടങ്ങി. ഊട്ടിയിലെ താഴ്ന്ന സ്ഥലങ്ങളിലാണ് മഞ്ഞുവീഴ്ച ദൃശ്യമായത്. പഴയ കുതിരപ്പന്തയ മൈതാനം, റെയിൽവേ സ്റ്റേഷൻ പരിസരങ്ങൾ, എച്ച്പിഎഫ് തലക്കുന്ത എന്നിവിടങ്ങളിലായിരുന്നു മഞ്ഞുവീഴ്ച. പകൽ കഠിനമായ വെയിലും രാത്രിയിൽ അതിശൈത്യവുമാണ് കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടത്.
ഊട്ടി∙ അതിശൈത്യത്തിന്റെ വരവറിയിച്ച് ഊട്ടിയിൽ മഞ്ഞുവീഴ്ച തുടങ്ങി. ഊട്ടിയിലെ താഴ്ന്ന സ്ഥലങ്ങളിലാണ് തിങ്കളാഴ്ച മഞ്ഞുവീഴ്ച ദൃശ്യമായത്. പഴയ കുതിരപ്പന്തയ മൈതാനം, റെയിൽവേ സ്റ്റേഷൻ പരിസരങ്ങൾ, എച്ച്പിഎഫ്, തലക്കുന്ത എന്നിവിടങ്ങളിലാണ് മഞ്ഞുവീഴ്ച ദൃശ്യമായത്. കഴിഞ്ഞ ദിവസങ്ങളിൽ പകൽ കഠിനമായ വെയിലും രാത്രിയിൽ അതിശൈത്യവുമാണ് അനുഭവപ്പെടുന്നത്.
ഊട്ടി∙ ബോട്ട് ഹൗസിലെ ചെളി മാറ്റുന്ന പ്രവൃത്തി പുരോഗമിക്കുന്നു. ചെളിയെടുക്കാനായി 7.5 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. പക്ഷേ, 2.5 കോടി രൂപ അധികമായി വേണ്ടിവരുമെന്നു സർക്കാരിന് അപേക്ഷ നൽകിയിരിക്കുകയാണ് കരാറുകാർ.1823ലാണ് ബോട്ട് ഹൗസ് സ്ഥാപിതമായത്. ആദ്യകാലത്ത് ഊട്ടി എടിസി മുതൽ കാന്തൽ മുക്കോണം
ഊട്ടി ∙ ചോക്ലേറ്റ് ഫെസ്റ്റിന് തുടക്കമായി. എടിസി റോഡിലെ വൈഡബ്ല്യൂസിഎ കെട്ടിടത്തിലുള്ള എംഎൻ ചോക്ലേറ്റിലാണ് ഫെസ്റ്റ് നടക്കുന്നത്. അടുത്ത മാസം 150 -ാം വാർഷികം ആഘോഷിക്കുന്ന ഊട്ടി ബ്രിക്സ് സ്കൂളിന്റെ ഡാർക്ക്, മിൽക്, വൈറ്റ് ചോക്ലേറ്റിൽ നിർമിച്ച രൂപമാണ് മേളയിലെ മുഖ്യആകർഷണം. ഊട്ടിയിലെ കാർഷിക വിളകളായ
ഊട്ടി ∙ കോത്തഗിരി റോഡിലെ പേരാറിൽ കഴിഞ്ഞ ദിവസം വൈകിട്ട് കരിമ്പുലിയെ കണ്ടു. വളരെ അപൂർവമായി മാത്രമേ കരിമ്പുലിയെ കാണാൻ കഴിയുകയുള്ളൂവെന്ന് ദൃശ്യം പകർത്തിയ മലയാളിയായ വി.ടി.രവീന്ദ്രൻ പറഞ്ഞു. പേരാറിൽ റിസോർട്ട് നടത്തുകയാണിദ്ദേഹം. പ്രദേശത്തിന്റെ ഫോട്ടോ എടുക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് കരിമ്പുലി
കോയമ്പത്തൂർ∙ കൂനൂർ, മേട്ടുപ്പാളയം മേഖലകളിലും നീലഗിരി മലനിരകളിലും പെയ്ത കനത്ത മഴയിൽ മേട്ടുപ്പാളയം - കൂനൂർ റെയിൽവേ ട്രാക്കുകളിലും മേട്ടുപ്പാളയം - കൂനൂർ ദേശീയപാതയിലും മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം താറുമാറായി. ശനിയാഴ്ച വൈകിട്ട് മുതൽ ഞായറാഴ്ച രാവിലെ വരെ കൂനൂർ ഭാഗത്ത് 130 മില്ലി മീറ്റർ മഴയും മേട്ടുപ്പാളയം 52 മില്ലി മീറ്റർ മഴയും പില്ലൂർ അണക്കെട്ടിൽ 67 മില്ലി മീറ്റർ മഴയും പെയ്തു. ഇതോടെ മേട്ടുപ്പാളയത്ത് നിന്ന് കൂനൂരിലേക്കുള്ള വാഹനങ്ങൾ കോത്തഗിരി റോഡ് വഴി തിരിച്ചുവിട്ടു. റോഡിൽ പലയിടങ്ങളിൽ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഗതാഗത തടസ്സം കാരണം വാഹനനിര നീണ്ടു.
കോയമ്പത്തൂർ ∙ കേരളത്തിൽ നിപ്പ വൈറസ് സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ അതിർത്തി ജില്ലയായ കോയമ്പത്തൂരിലേക്ക് കടക്കുന്ന എല്ലാ ചെക് പോസ്റ്റുകളിലും വാഹന പരിശോധന വ്യാപകമാക്കി. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിർദേശം അനുസരിച്ച് കോയമ്പത്തൂർ ജില്ലാ ഭരണകൂടമാണ് പരിശോധനയ്ക്ക് ഉത്തരവിട്ടത്.ആരോഗ്യ ഡപ്യൂട്ടി ഡയറക്ടർ
ഊട്ടി∙ കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന മഴയും ശക്തമായി വീശുന്ന കാറ്റും ഊട്ടിയെ അതിശെത്യത്തിന്റെ പിടിയിലമർത്തി. ഇന്നലെ മഴയ്ക്കും കാറ്റിനും ശക്തി കുറഞ്ഞെങ്കിലും അതിശൈത്യം നിലനിൽക്കുകയാണ്. കനത്ത മഴയും കാറ്റും കാരണം കഴിഞ്ഞ ചൊവ്വാഴ്ച മുതൽ അവധിയായിരുന്ന സ്കൂളുകൾ ഇന്നലെയാണ് വീണ്ടും തുറന്നത്.മഴയിലും കാറ്റിലുമായി
Results 1-10 of 109