Activate your premium subscription today
കേരളത്തിന്റെ വടക്കേ അറ്റത്തുള്ള കാസർകോട്ടെ ഒരു കുഞ്ഞു പഞ്ചായത്തിൽ അടുത്തടുത്തായി മൂന്ന് റിസോർട്ടുകൾ, അതും ടാറ്റയുടേത്! രാജ്യാന്തരതലത്തിൽ ചിറക് വിടർത്തിയ ടാറ്റയ്ക്ക് എന്തിനാവും ഉദുമ എന്ന കൊച്ചു പഞ്ചായത്തിൽ കോടികൾ ചെലവാക്കിയുള്ള മൂന്ന് റിസോർട്ടുകൾ? ഈ ചോദ്യത്തിന് ഉത്തരം തേടി അധികമൊന്നും പോകേണ്ട. കാസർകോടിന്റെ കാര്യത്തിൽ ടാറ്റയ്ക്കുള്ള കരുതൽ നേരത്തേതന്നെ തുടങ്ങിയതാണ്; കോവിഡ് കാലത്താണ് കേരളം അത് ഏറ്റവും പ്രകടമായി കണ്ടതും. അന്ന് 60 കോടി മുടക്കിയാണ് ടാറ്റ ഗ്രൂപ്പ് കോവിഡ് ബാധിതർക്കായി പ്രത്യേകം ചികിത്സാ– താമസകേന്ദ്രം പണിതു നൽകിയത്. അതും മിന്നൽ വേഗത്തിൽ. ടാറ്റയുടെ സിഎസ്ആർ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച ഈ ആശുപത്രി ചികിത്സാ സൗകര്യങ്ങളില്ലാത്ത ജില്ലയിലെ കോവിഡ് രോഗികൾക്ക് അന്ന് ഏറെ പ്രയോജനകരമായിരുന്നു. ഇപ്പോഴിതാ ഒന്നിനുപുറകെ മൂന്ന് റിസോർട്ട് പ്രവർത്തിപ്പിക്കാനുള്ള സ്ഥലമായും ടാറ്റ കാസർകോടിനെ തിരഞ്ഞെടുത്തിരിക്കുന്നു. എന്താകും ടാറ്റയുടെ ഈ കാസർകോട് സ്നേഹത്തിനു പിന്നിൽ? എങ്ങനെയാണ് ഒരു കുഞ്ഞു പഞ്ചായത്തിനെ ടാറ്റ ഒറ്റയടിക്ക് കോടീശ്വരനാക്കിയത്
ബേക്കൽ (കാസർകോട്) ∙ ദക്ഷിണേന്ത്യയിലെ മികച്ച ഡെസ്റ്റിനേഷൻ വെഡ്ഡിങ് ലൊക്കേഷനായി മുന്നേറുന്ന ബേക്കൽ ടൂറിസം മേഖലയിൽ ടാറ്റ ഗ്രൂപ്പിന്റെ രണ്ടാമത്തെ റിസോർട്ടും പ്രവർത്തനമാരംഭിച്ചു. ടാറ്റ ഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി ഡിവിഷനായ ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡിന്റെ (ഐഎച്ച്സിഎൽ) ‘ഗേറ്റ്വേ’ റിസോർട്ടാണ്
ബേക്കൽ ∙ ബേക്കൽ ബീച്ച് ഫെസ്റ്റിന്റെ രണ്ടാം സീസണ് 65 ലക്ഷം രൂപയിലേറെ നഷ്ടമെന്നു സംഘാടക സമിതിയുടെ വരവുചെലവ് കണക്ക്. മുൻ വർഷത്തെ ഫെസ്റ്റിന്റെ നീക്കിയിരിപ്പ് തുകയായ 35 ലക്ഷം രൂപയും ഇത്തവണത്തെ ഫെസ്റ്റിവലിന്റെ വരവിൽ ഉൾപ്പെടുത്തിയാണ് ഇന്നലെ കണക്ക് അവതരിപ്പിച്ചതെന്നതിനാൽ ഇതുപ്രകാരമുള്ള ബാക്കി ബാധ്യത 36.48
കാസർകോട് ∙ 39 ലക്ഷം രൂപ നികുതി അടയ്ക്കണമെന്ന ജിഎസ്ടി വകുപ്പിന്റെ നോട്ടിസിൽ ബേക്കൽ ഫെസ്റ്റ് സംഘാടക സമിതി 28 ലക്ഷത്തോളം രൂപ ഉടനെ അടയ്ക്കും. ബാക്കി തുക സംബന്ധിച്ചു പരാതിയുള്ളതിനാൽ ജിഎസ്ടി വകുപ്പിനു വിഷയം പരിഹരിക്കാൻ അപ്പീൽ നൽകും. സർക്കാർ തലത്തിലും ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ
കാസർകോട് ∙ ബേക്കൽ ബീച്ച് ഫെസ്റ്റിന് 4 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചതെന്ന് ഏകദേശ കണക്ക്. ഇതുപ്രകാരം 2 കോടി രൂപയുടെ ടിക്കറ്റ് വരവ് പ്രതീക്ഷിക്കുന്നു. 8 ലക്ഷം ടിക്കറ്റുകളാണ് ആകെ അച്ചടിച്ചിറക്കിയിരുന്നത്. ഈ മാസം അവസാനത്തോടെ കണക്ക് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സംഘാടക സമിതി. വരവ്–ചെലവ് കണക്കുകൾ
പള്ളിക്കര ∙ ബേക്കൽ ബീച്ച് ഫെസ്റ്റ് അടക്കം പള്ളിക്കര ബീച്ചിൽ നടക്കുന്ന പരിപാടികളിൽ വിൽപന ടിക്കറ്റ് തുകയിൽ വിനോദ നികുതി വിഹിതം ലഭിക്കണമെന്ന ആവശ്യവുമായി പള്ളിക്കര പഞ്ചായത്ത്. ജിഎസ്ടി ഇല്ലാതെയാണ് ബീച്ച് ഫെസ്റ്റിൽ ടിക്കറ്റ് വിറ്റതെന്ന ആരോപണവുമായി പഞ്ചായത്ത് മുസ്ലിം ലീഗ് നേതൃത്വവും രംഗത്തെത്തി. ഇന്ന്
രാഷ്ട്രപതിയായിരിക്കെ, ഡോ.എ.പി.െജ.അബ്ദുൽ കലാം കേരളത്തിന്റെ സമഗ്ര വികസനത്തിനുവേണ്ടി മുന്നോട്ടുവച്ച ദർശനരേഖയിൽ എടുത്തുപറഞ്ഞ പദ്ധതികളിലൊന്നാണ് ജലപാതാ പൂർത്തീകരണം....Kovalam-Bekal waterway, Kovalam-Bekal waterway manorama news,
കോവളം – ബേക്കൽ ജലപാതയിലൂടെയുള്ള യാത്രയ്ക്ക് എറണാകുളം പിന്നിടുന്നതോടെ ഭംഗി കൂടുകയാണ്. തൃശൂരിലെ കോട്ടപ്പുറം വരെ ദേശീയ ജലപാതയിലൂടെയാണു യാത്ര. ചെറായി ഭാഗത്തു മത്സ്യത്തൊഴിലാളികൾ സ്ഥാപിച്ചിരിക്കുന്ന ഊന്നുവലകൾ ബോട്ടുകൾക്കു ഭീഷണിയാണ്. ദേശീയ ഉൾനാടൻ ജലപാത അതോറിറ്റി നഷ്ടപരിഹാരം നൽകി വലകൾ മാറ്റിയിരുന്നെങ്കിലും
ഇരുകരകളിലും പ്രകൃതി ഒരുക്കിയിരിക്കുന്നത് മനോഹരദൃശ്യങ്ങൾ. യാത്രയ്ക്കിടെ സമയം പോകുന്നതറിയില്ല. ആംസ്റ്റർഡാമിലെയും വെനിസിലെയും ജലയാത്രകളുടെ കാഴ്ചകൾകണ്ട് അദ്ഭുതംകൂറുന്ന മലയാളിക്ക് പക്ഷേ, സ്വന്തം നാട്ടിലെ ഈ കാഴ്ചകൾ അന്യമാകുന്നു....kovalam bekal waterway, kovalam bekal waterway manorama news,
Results 1-9