Activate your premium subscription today
മഴയും മഞ്ഞുകണങ്ങള്‍ പുതച്ചു മയങ്ങുന്ന താഴ്വരകളും നുരയിട്ടൊഴുകുന്ന നദികളും മേഘങ്ങള്‍ ജനിച്ചു വീഴുന്ന പര്വതശിഖരങ്ങളുമെല്ലാം ഒരു ചിത്രം പോലെ അടുക്കിവച്ച മനോഹരഭൂമിയാണ് മേഘാലയ. വര്‍ഷം മുഴുവനും മികച്ച കാലാവസ്ഥയായതിനാല്‍ ഷില്ലോങ്ങിലും ചിറാപുഞ്ചിയിലുമെല്ലാം സന്ദര്‍ശകരുടെ ഒഴുക്ക് നിലക്കാറേയില്ല.
ദൂരെ ദൂരെ കിലോമീറ്ററുകൾ താണ്ടി, വളവുകളും തിരിവുകളും കടന്നു ഏറ്റവും മുകളിലെത്തുമ്പോൾ ഒരു സ്വർഗഭൂമിയുണ്ട്. അത്യുഷ്ണത്തിൽ നിന്നും വലിയ ആശ്വാസം പകർന്നു നൽകുന്ന മൂന്നു നദികളുടെ സംഗമമായ മൂന്നാർ. ഇത്തവണത്തെ കത്തുന്ന വേനലിൽ പച്ചപ്പിന്റെയും വയലറ്റ് പൂക്കളുടെയും പറുദീസയിലേക്കാണ് യാത്ര. വൈകുന്നേരത്തോടെ
സമൂഹമാധ്യമങ്ങളിലെ യാത്രാ ഗ്രൂപ്പുകളിൽ ഇപ്പോൾ കാണുന്നൊരു ചോദ്യമാണിത്. കശ്മീർ യാത്ര ബുക്ക് ചെയ്തിരിക്കുന്നവർ മേയ് മാസത്തിലെ യാത്ര വേണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിലാണ്. യാത്ര ‘പോകണം’ എന്നാണ് സഞ്ചാര പ്രേമികൾ മിക്കവരുടെയും അഭിപ്രായം. ഇപ്പോൾ കശ്മീർ യാത്രയിൽ ഉളളവരാകട്ടെ ‘ഇവിടെ കുഴപ്പമില്ല ഇങ്ങ് പോരൂ...’,
ജീവിതം ഇടുക്കിക്കാർക്കു നൂൽപ്പാലത്തിലൂടെയുള്ള അപകടം പിടിച്ച അഭ്യാസമാണ്. പ്രകൃതിയുടെ കാഠിന്യത്തെ മനക്കരുത്തിന്റെ ഉരുക്കുബലം കൊണ്ടു മറികടക്കാൻ ശീലിച്ചവരെന്നു ഹൈറേഞ്ചിലെ ജനതയെ പൊതുവായി വിശേഷിപ്പിക്കാം. ഇവിടുത്തെ യാത്രകളിലുമുണ്ട് ഒരു അപകടംപിടിച്ച സാഹസികത. എന്നാൽ സഞ്ചാരികളായി ഹരം കയറി ഇവിടെ എത്തുന്നവരെ
ആയിരത്തിലധികം വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. ആത്മീയ ധ്യാനത്തിനായി നാടു ചുറ്റി നടന്നിരുന്ന രണ്ടു സന്യാസി സഹോദരന്മാര് ലാവോസിന്റെ വടക്കൻ താഴ്വരകളിൽ അലഞ്ഞുനടക്കുകയായിരുന്നു. അപ്പോഴാണ് മൂന്ന് വശങ്ങളും വെള്ളത്താൽ ചുറ്റപ്പെട്ട ഒരു ഗ്രാമം അവര്‍ കാണുന്നത്. അവര്‍ അവിടെയിരുന്ന് ധ്യാനിക്കാന്‍ തുടങ്ങി.
സിനിമകളുടെ തിരക്കുകളിൽ നിന്നുമകന്നു കുടുംബത്തിനൊപ്പം അതിസുന്ദരമായ ഒരു യാത്രയിലാണ് മലയാളികളുടെ പ്രിയപ്പെട്ട അന്ന രാജൻ. ഇത്തവണ താരത്തിന്റെ യാത്രയിലിടം പിടിച്ചിരിക്കുന്നത് അയർലൻഡിന്റെ മാസ്മരിക സൗന്ദര്യമാണ്. യാത്രയുടെ നിരവധി ചിത്രങ്ങൾ അന്ന രാജൻ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. അതിൽ അയർലൻഡിലെ
ഭൂമിയിലെ ഭൂരിഭാഗം മനുഷ്യര്‍ക്കും നഷ്ടമായിക്കൊണ്ടിരിക്കുന്ന സ്വര്ഗങ്ങളിലൊന്നാണ് കിരീബാസ്. പസഫിക് സമുദ്രത്തിനു നടുവിലായി ഒരു പൊട്ടു പോലെ കിടക്കുന്ന ഏകാന്ത ദ്വീപ്. ഭൂമിയില്‍ ആദ്യമായി സൂര്യകിരണങ്ങള്‍ പതിക്കുന്ന സ്ഥലം, മാലിന്യം തൊട്ടു തീണ്ടിയിട്ടില്ലാത്ത തെളി നീല കടല്‍, സമയരേഖ വളച്ചതിനു കാരണമായ രാജ്യം
യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും മറ്റും ഇന്ത്യ സന്ദര്‍ശിക്കാന്‍ വരുന്ന സഞ്ചാരികളെ കാണുമ്പോള്‍ ചിന്തിച്ചിട്ടില്ലേ, അവര്‍ക്കൊക്കെ എന്തു സുഖമായിരിക്കും എന്ന്. ആറു മാസം ജോലി ചെയ്ത്, അടുത്ത ആറു മാസം ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ യാത്ര ചെയ്യുന്ന ഒട്ടേറെപ്പേരുണ്ട്. ഇന്ത്യന്‍ രൂപയേക്കാള്‍ മൂല്യം കൂടിയ
ലോസാഞ്ചലസിന്റെ ബീച്ച് സിറ്റിയാണ് സാന്റാമോണിക്ക. ആരുടേയും മനം കവരാന്‍ പോന്ന പ്രകൃതി സൗന്ദര്യവും നാവിലൊരു കൂറ്റന്‍ കപ്പലോടിക്കാന്‍ പോന്നത്രയും രുചിഭേദങ്ങളും തിരിച്ചു പോരുമ്പോള്‍ കൈനിറയെ കൊണ്ടുപോകാനുള്ള കിടിലന്‍ സമ്മാനങ്ങളുമെല്ലാമായി ഒരു വിസ്മയക്കാഴ്ചയാണ് ഈ നഗരം. കാലിഫോർണിയയിലെ ഏറ്റവും പ്രശസ്തമായ
കശ്മീർ ഭീകരാക്രമണം സൃഷ്ടിച്ച നടുക്കം കേരളത്തിലെ ടൂറിസം മേഖലയിലേക്കും പടരുന്നു. ഈ മാസം 30 വരെ കേരളത്തിൽ നിന്നു കശ്മീരിലേക്കുള്ള വിനോദയാത്രാ പാക്കേജുകൾ എല്ലാംതന്നെ റദ്ദാക്കപ്പെട്ടതായാണു വിവിധ ടൂർ ഓപ്പറേറ്റർമാർ നൽകുന്ന സൂചന. ചില ജില്ലകളിൽ മേയ് പകുതി വരെയുള്ള പാക്കേജുകളും റദ്ദാക്കിയിട്ടുണ്ട്. സുരക്ഷാ
Results 1-10 of 3165