Activate your premium subscription today
കുട്ടിക്കാനം ∙ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കിയ വനം വകുപ്പിൻ്റെ പൈൻ ഗാർഡൻ സഞ്ചാരികൾക്കായി തുറന്നു നൽകി.9 കിലോമീറ്ററോളം ദൂരത്തിൽ പൈൻ മരങ്ങൾ ഇടതൂർന്നു നിൽക്കുന്ന ഗാർഡനിൽ ഇരിപ്പിടങ്ങൾ, ശുചിമുറികൾ, കൈവരികൾ എന്നിവ സന്ദർശകർക്കായി ക്രമീകരിച്ചിട്ടുണ്ട്. ഇതിനു പുറമേ സഞ്ചാരികൾക്കു ലഘുഭക്ഷണം, പാനീയങ്ങൾ
കാഞ്ഞങ്ങാട്∙ ആകെയുള്ളത് 50 സെന്റ് സ്ഥലം. അതിൽ എന്റർടെയ്ൻമെന്റ് സോൺ, ബോട്ടിങ്, കയാക്കിങ്, ഭക്ഷണശാലകൾ, വാച്ച് ടവർ. ഇതിനെല്ലാം പുറമേ പക്ഷി നിരീക്ഷണവും ഫ്ലോട്ടിങ് പാർക്കും. ഉയർന്ന ശബ്ദം ഉണ്ടാകുന്ന ഇത്രയും പരിപാടികൾ നടക്കുന്ന ഈ ചെറിയ സ്ഥലത്ത് പക്ഷികൾ എത്തുമോയെന്ന ചോദ്യത്തിന് മാത്രം ആർക്കും
ലോകത്തില്‍ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് സ്പെയിൻ. സ്വർണവെയിലില്‍ തിളങ്ങുന്ന മെഡിറ്ററേനിയൻ ബീച്ചുകളും ചരിത്രനിര്‍മിതികളും പര്‍വ്വതങ്ങളുമെല്ലാം വര്‍ഷംതോറും ലക്ഷക്കണക്കിനു സഞ്ചാരികളെ ആകര്‍ഷിക്കുന്നു. രാജ്യത്തിന്റെ സമ്പന്നമായ പൈതൃകം വിളിച്ചോതുന്ന തലസ്ഥാന നഗരം
കുമരകം ∙ വിദേശ– ആഭ്യന്തര വിനോദ സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റിൽ ഇടം നേടി കുമരകത്തെ ഗ്രാമീണക്കാഴ്ചകൾ. നാട്ടുകാഴ്ചകൾ തേടി കൂടുതൽ സഞ്ചാരികൾ എത്തുന്നുണ്ട്. വിദേശികൾ ഏറെയും സൈക്കിളിലും സ്പീഡ് ബോട്ടിലുമാണു ഗ്രാമക്കാഴ്ചകളിലേക്ക് ഇറങ്ങുന്നത്. ഗ്രാമക്കാഴ്ച കാണാൻ വേണ്ടി മാത്രമായി ഇസ്രയേലിൽ നിന്നുള്ള 9 അംഗം
സീതത്തോട്∙ഗവി വനം വികസന കോർപറേഷൻ (കെഎഫ്ഡിസി) എക്കോ ടൂർ പാക്കേജ് സംഘത്തിലെ സഞ്ചാരികൾക്കു അപൂർവ കാഴ്ചയൊരുക്കി കടുവയുടെ ദർശനം. കൺകുളിർക്കെ കടുവയെ നേരിൽ കണ്ട് സഞ്ചാരികൾ കാടിറങ്ങി. ഇന്നലെ രാവിലെ 6.15നു ഗവിയിൽ നിന്നും പുറപ്പെട്ട 22 അംഗ സഞ്ചാരികളാണ് കടുവയെ 10ാം മൈൽ ഭാഗത്തെ കുന്നിൽ ഇരിക്കുന്നത് നേരിൽ
ജന്തുവും സസ്യവും തമ്മിലുള്ള ഹൃദ്യമായ ഒരു പ്രണയകഥയാണ് പവിഴപ്പുറ്റുകളുടേത്. ജന്തു തന്റെയുള്ളിൽ ജീവിക്കാൻ സസ്യത്തോട് അഭ്യർഥിക്കുകയാണ്. സൂഷാൻന്തലെ (Zooxanthellae) എന്ന ഏകകോശ സസ്യം മുഖാന്തിരം പ്രകാശസംശ്ലേഷണം നടത്തുകയും അവർ ഒരുമിച്ചു മനോഹരങ്ങളായ പവിഴപ്പുറ്റുകൾ സൃഷ്ടിക്കുകയും ചെയ്യുന്നു. പിന്നീട് കാലാവസ്ഥാ മാറ്റം വരുമ്പോൾ ജന്തുവിനെ ഉപേക്ഷിച്ച് സസ്യം യാത്രയാകുന്നു. സസ്യം പോയതിനാൽ ജന്തു വിളറിവെളുത്ത് ‘മരിച്ചുപോകുന്നു’. നിരാശാജനകമായ പവിഴപ്പുറ്റുകളുടെ ആ കഥയാണ് കടലിന്റെ അടിത്തട്ടുകളിലിപ്പോൾ സംഭവിക്കുന്നത്. ഭംഗിയേറിയ നിറങ്ങളുള്ള പവിഴപ്പുറ്റുകളെല്ലാം വിളറിവെളുത്തതു പോലെ ‘ബ്ലീച്ച്’ ചെയ്യപ്പെടുന്നു. അപ്പോഴും, ഇനിയും മരിക്കാത്ത പ്രണയകഥയുടെ ബാക്കിപത്രംപോലെ ഇപ്പോഴും പല വർണങ്ങളിലുള്ള പവിഴപ്പുറ്റുകൾ ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹങ്ങളുടെ ചുറ്റുമുള്ള കടലിലുണ്ട്. സ്നോർകലിങ്, കടലിനടിയിലൂടെയുള്ള നടത്തം, സ്കൂബ ഡൈവിങ് തുടങ്ങിയവയിലൂടെ നമുക്ക് ഇവയെ ഇപ്പോഴും അടുത്ത് കാണാം. കടലിന്നടിയിലേക്ക് ഊളിയിട്ട് കണ്ണു തുറക്കുമ്പോൾ അതിമനോഹരമായ ഒരു ലോകമാണ് നമ്മുടെ മുൻപിൽ തുറന്നു വിരിയുന്നത്. ഇതുവരെയും കാണാത്ത, ആസ്വദിക്കാത്ത
ഊട്ടി ∙ വൈകിയാണെങ്കിലും എത്തിയ കനത്ത മഞ്ഞുവീഴ്ച കാരണം ഊട്ടിയിൽ അതിശൈത്യം തുടരുന്നു. ഗൂഡല്ലൂർ റോഡിലെ തലക്കുന്ത, അവലാഞ്ചി തുടങ്ങിയ സ്ഥലങ്ങളിൽ താപനില പൂജ്യം ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.റെയിൽവേ സ്റ്റേഷൻ പരിസരത്തും സമീപമുള്ള കുതിരപ്പന്തയ മൈതാനി, കാന്തൽ തുടങ്ങിയ സ്ഥലങ്ങളിലും ഇന്നലെ കനത്ത
തിരുവനന്തപുരം ∙ നിത്യജീവിതത്തിൽ നാം നിസാരമായി ഉപേക്ഷിക്കുന്ന വസ്തുക്കൾ, ആശയങ്ങൾ, സംഗീതം, നാടകം, മറ്റു കലാവസ്തുക്കൾ തുടങ്ങിയവയുടെ സർഗാത്മകമായ മേളനമെന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയ വ്യത്യസ്ത കലാ പ്രകടനങ്ങളുടെ ഒരു മേള തലസ്ഥാനത്ത് അരങ്ങേറുന്നു. കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് സംഘടിപ്പിക്കുന്ന റാഗ്ബാഗ് ഇന്റർനാഷനൽ പെർഫോമിങ് ആർട്സ് ഫെസ്റ്റിവൽ 2025 ജനുവരി 14-19 വരെ കോവളം ക്രാഫ്റ്റ്സ് വില്ലേജിൽ നടക്കും.
തൊടുപുഴ ∙ മഞ്ഞും തണുപ്പും ആസ്വദിച്ച് മനോഹര കാഴ്ചകൾ കാണാൻ ഇടുക്കിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. ക്രിസ്മസ്–പുതുവത്സര ആഘോഷത്തോടനുബന്ധിച്ചു മൂന്നാർ, വാഗമൺ, തേക്കടി തുടങ്ങി ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലെല്ലാം തിരക്ക് വർധിച്ചു. ക്രിസ്മസ് അവധിക്കായി സ്കൂളുകൾ അടയ്ക്കുകയും കാലാവസ്ഥ അനുകൂലമാകുകയും
ജിദ്ദ ∙ ശൈത്യം കടുത്തതോടെ ജിദ്ദയുടെ കടൽതീരങ്ങളിൽ സന്ദർശക തിരക്കേറുന്നു. തണുപ്പ് ആസ്വദിക്കാനും ഒഴിവു സമയം ചെലവിടാനുമായാണ് കൂടുതൽ പേരുമെത്തുന്നത്. ചെങ്കടലിന്റെ പടിഞ്ഞാറൻ തീരത്തോട് ചേർന്നുള്ളതിനാൽ മിതമായ ശൈത്യകാല കാലാവസ്ഥയാണ് ഗവർണറേറ്റിന്റെ സവിശേഷത.
Results 1-10 of 180