Activate your premium subscription today
സേവനം യുകെയുടെ വെയിൽസ് യൂണിറ്റിന്റെ വാർഷിക പൊതുയോഗവും കുടുംബ സംഗമവും ന്യൂപോർട്ടിൽ സംഘടിപ്പിച്ചു.
അടിമാലി ∙ കൊമ്പൊടിഞ്ഞാലിൽ നാലംഗ കുടുംബം അഗ്നിക്കിരയായി വെന്തു മരിച്ച സംഭവത്തിന്റെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ ഇടുക്കി ജില്ലാ പൊലീസ് മേധാവി നിയോഗിച്ചു. ഇടുക്കി ഡിവൈഎസ്പി ജിൽസൺ മാത്യുവിന്റെ നേതൃത്വത്തിൽ ഡിവൈഎസ്പി ഓഫിസിൽ നിന്നുള്ള 2 എസ്ഐമാർ, വെള്ളത്തൂവൽ സ്റ്റേഷൻ ഓഫിസർ ഉൾപ്പെടെ 8 അംഗ സംഘത്തെയാണ് ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ് പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 9നാണ് കൊമ്പൊടിഞ്ഞാൽ തെള്ളിപടവിൽ പരേതനായ അനീഷിന്റെ ഭാര്യ ശുഭ, മക്കളായ അഭിനന്ദ്, അഭിനവ്, ശുഭയുടെ മാതാവ് പൊന്നമ്മ എന്നിവർ വീടിനു തീപിടിച്ചു മരിച്ചത്. വൈദ്യുത ഷോർട്ട് സർക്കീറ്റാണ് വീട് അഗ്നിക്കിരയാകാൻ കാരണമെന്നായിരുന്നു പൊലീസ് പ്രാഥമിക വിലയിരുത്തൽ നടത്തിയത്. ഇതോടെ കേസ് അന്വേഷണത്തിൽ കാര്യമായ ശ്രദ്ധ വെള്ളത്തൂവൽ പൊലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടായില്ല.
അമ്മ! ആദ്യം വിളിച്ചു പഠിച്ച ആ രണ്ടക്ഷരങ്ങൾ. ഇനിയൊരിക്കലും വിളിക്കാൻ കഴിയില്ല. വിളിക്കാൻ കഴിഞ്ഞിരുന്ന കാലം മുഴുവൻ വിളിച്ചുവല്ലോ! അങ്ങിനെയൊരുപാടുകാലം വിളിക്കാൻ കഴിയാതെ പോയ ആളുകളുമുണ്ടല്ലോ.കഴിഞ്ഞ ജൂലായ് മാസമാണ് അമ്മ മരിച്ചത്. ഉള്ളിൽ ഇതുവരെയില്ലാത്ത നിർവികാരതയായിരുന്നു അമ്മയുടെ ചിതയ്ക്ക് തീ
കുട്ടിക്കാലം മുതൽ ജീവിതത്തിൽ നമ്മളെ സ്വാധീനിച്ച ചിലരുണ്ടാകും. നമ്മുടെ ഉയർച്ചയിലും താഴ്ചയിലും നമുക്കൊപ്പം നിന്നവർ. നമ്മുടെ ജീവിതത്തിലെ പ്രധാന നിമിഷങ്ങളിലെല്ലാം അവരുടെ സാന്നിധ്യം ആഗ്രഹിക്കും. അത്തരത്തിൽ തനിക്കൊപ്പം നിന്ന കുടുംബത്തിനൊപ്പമുള്ള പൈലറ്റിന്റെ വിമാനയാത്രയുടെ ഹൃദ്യമായ വിഡിയോയാണ് ഇപ്പോൾ
ചെങ്ങന്നൂർ സ്റ്റേഷനിലേക്ക് പതിവിലും താമസിച്ചാണ് പരശുറാം എക്സ്പ്രസ് അന്നെത്തിയത്. പൊതുവേ തിരക്കും കുറവ്. ശരൺ പതിവിലും അസ്വസ്ഥനായിട്ടാണ് ട്രെയിനിലേക്ക് കയറിയത്. ഫോണിൽ ദേഷ്യത്തോടെ എന്തൊക്കെയോ പറയുന്നുമുണ്ടായിരുന്നു. ഒഴിഞ്ഞ സീറ്റിലേക്ക് ഇരുന്ന അയാൾ ചുറ്റുമുള്ളവരെ ശ്രദ്ധിക്കാതെ ഫോണിൽ സംസാരിച്ചുകൊണ്ടേ ഇരുന്നു, അതും ഉച്ചത്തിൽ. അല്ലെങ്കിലും ട്രെയിൻ യാത്രയിൽ ചിലർ അങ്ങനെയാണല്ലോ. ഫോൺ വിളിക്കുമ്പോൾ പരിസരം മറക്കും. അതേസമയം സഹയാത്രികർ ആകാംക്ഷയോടെ ഇതൊക്കെ കേട്ടിരിക്കുകയും ചെയ്യും. ‘‘ഞാനും അങ്ങേരുടെ മകൻതന്നെ അല്ലേ. അച്ഛനാണത്രേ അച്ഛൻ’’– ഇതും പറഞ്ഞു ദേഷ്യത്തിൽ ഫോൺ കട്ടു ചെയ്തപ്പോഴാണ് ശരൺ ചുറ്റുമുള്ളവർ തന്നെ ശ്രദ്ധിക്കുന്നു എന്നു മനസ്സിലാക്കിയത്. എന്തോ പ്രശ്നമുണ്ടെന്ന് എല്ലാവർക്കും മനസ്സിലായി. അതിനിടയിലാണ് യാത്രക്കാരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന മധ്യവയസ്കനായ ആൾ ശരണിനോടു സംസാരിക്കാൻ ആഗ്രഹിച്ചുകൊണ്ടു കൈ കൊടുത്തത്. ശരൺ ഫോണിൽ സംസാരിച്ച കാര്യങ്ങൾ അയാൾക്കു പരിചിതമായിരുന്നു. ബാങ്ക് ഉദ്യോഗസ്ഥനായ പദ്മാനാഭൻ സ്വയം പരിചയപ്പെടുത്തിയ ശേഷം, എന്താണ് പ്രശ്നമെന്ന് ശരണിനോടു ചോദിച്ചു. കുടുംബപ്രശ്നമായതിനാൽ അപരിചിതനോടു പറയാൻ ആദ്യം മടികാട്ടിയെങ്കിലും പിന്നീട് ശരൺ തന്റെ വിഷമം സഹയാത്രികനോടു പങ്കുവച്ചു.
ന്യൂഡൽഹി ∙ 9 മാസത്തെ ബഹിരാകാശ വാസത്തിനു ശേഷം സുനിത വില്യംസ് തിരിച്ചെത്തിയതിൽ അതീവ സന്തോഷവതിയെന്ന് അടുത്ത ബന്ധു ഫാൽഗുനി പാണ്ഡ്യ. സുനിത വില്യംസ് ഉടൻ ഇന്ത്യ സന്ദർശിക്കുമെന്നും ഒരു ദേശീയ മാധ്യമത്തോട് ഫാൽഗുനി പറഞ്ഞു.
ഫിലഡൽഫിയ ∙ ഡെവെറോ അവന്യൂവിലെ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് റജിസ്ട്രേഷൻ കിക്കോഫ് ആരംഭിച്ചു. ഭദ്രാസനത്തിന്റെ ഏറ്റവും വലിയ ആത്മീയ സമ്മേളനമായ ഫാമിലി കോൺഫറൻസിന്റെ പ്രചാരണത്തിനായി കോൺഫറൻസിനെ പ്രതിനിധീകരിക്കുന്ന ഒരു സംഘം ഇടവക സന്ദർശിച്ചു.
ചാമരാജനഗർ ∙ ഗുണ്ടൽപേട്ടിലെ ബന്ദിപ്പൂർ വനത്തിൽ മൂന്നംഗ കുടുംബത്തെ കാണാതായി. 2ന് വനമേഖലയ്ക്കു സമീപത്തെ റിസോർട്ടിൽ മുറിയെടുത്ത ബെംഗളൂരു സ്വദേശി നിഷാന്ത് (40), ഭാര്യ ചന്ദന (34), ഇവരുടെ 10 വയസ്സുള്ള മകൻ എന്നിവരെയാണു തിങ്കളാഴ്ച കാണാതായത്.
നെടുമങ്ങാട് (തിരുവനന്തപുരം) ∙ നഗരമധ്യത്തിൽ വിനോദ് നഗറിലുള്ള വീട്ടിൽനിന്നു 100 മീറ്റർ അകലെ സിദ്ധാർഥനെ സംസ്കരിച്ച കുടുംബവീട്ടിലെ കല്ലറയ്ക്കു ചുറ്റും ഒരു വർഷത്തോളം മൂപ്പെത്തുന്ന ഫലവൃക്ഷങ്ങൾ. മാവ്, പ്ലാവ്, പേര, ചാമ്പ, പപ്പായ... എല്ലാമുണ്ട്. സിദ്ധാർഥന്റെ അച്ഛൻ ടി.ജയപ്രകാശിനും അമ്മ എം.ആർ.ഷീബയ്ക്കും സഹോദരൻ പവൻ പ്രകാശിനും അതിലേറ്റവുമിഷ്ടം ‘സിദ്ദു’ എന്ന പ്ലാവിനെ. ‘സിദ്ദു’വെന്ന പേരിൽ ഒരിനം പ്ലാവുണ്ടെന്നറിഞ്ഞു വാങ്ങി നടുകയായിരുന്നു. കൂട്ടത്തിൽ വേഗം വളരുന്നതും ‘സിദ്ദു’തന്നെ.
മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ഫാമിലി കോൺഫറൻസ് ജൂലൈ 3 മുതൽ 6 വരെ ന്യൂയോർക്കിലെ ലോങ്ങ് ഐലൻഡിലുള്ള മാരിയറ്റ് ഹോട്ടലിൽ വച്ച് നടക്കും.
Results 1-10 of 325