Activate your premium subscription today
വിവാഹിതയാകുന്നതോടെ സ്ത്രീകൾക്കു കൂടുതല്‍ ഉത്തരവാദിത്തങ്ങളിലൂടെ കടന്നു പോകേണ്ടി വരും. ഭര്‍ത്താവ്, കുഞ്ഞുങ്ങൾ, ജോലി ഇതെല്ലാം ഒരുമിച്ചു കൊണ്ടുപോകുന്നതിൽ സ്ത്രീകള്‍ പലപ്പോഴും പ്രതിസന്ധികൾ നേരിടാറുണ്ട്. പുതിയ തലമുറയിലെ സ്ത്രീകൾ മിക്കവരും സിംഗിള്‍ ലൈഫ് തിരഞ്ഞെടുക്കുന്നതിന്റെ പ്രധാന കാരണവും വിവാഹം
കോവിഡ് കാലത്ത് മലപ്പുറം ജില്ലയിൽ ഡോക്ടറായി സേവനം, പിന്നീട് പ്രത്യേക കോച്ചിങ് കേന്ദ്രത്തിൽ പോകാതെ വീട്ടിൽ നിന്ന് ഓൺലൈനിലൂടെ സിവിൽ സർവീസ് പരിശീലനം. ആദ്യ അവസരത്തിൽ 475ാം റാങ്ക് നേടി ഐപിഎസ് ട്രെയ്നിങ്ങിന്റെ ഭാഗമായ ഡോ.ഒ.അപർണ ഇപ്പോൾ അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് ആയി കാസർകോട് ബേക്കൽ സ്റ്റേഷൻ ഹൗസ് ഓഫിസർ
രുഷന്മാര്ക്ക് തുല്യമായ തോതിലും ഒരു പക്ഷേ അതിനും ഒരു പടി മുകളിലും സ്ത്രീകള്‍ക്ക് ജോലി ചെയ്യാന്‍ സാധിക്കണമെങ്കില്‍ അവര്‍ താമസിക്കുന്ന ഇടങ്ങളും അതിന് അനുകൂലമായ സാഹചര്യങ്ങള്‍ ഒരുക്കി നല്‍കണം. ഇത്തരത്തില്‍ സ്ത്രീകള്‍ക്ക് ജോലി ചെയ്തു ജീവിക്കാന്‍ പറ്റിയ സാഹചര്യം ഒരുക്കുന്നതില്‍ ഇന്ത്യയില്‍ ഏറ്റവും
ചെറുപ്പത്തിൽ ദാരിദ്ര്യത്തിന്റെ പരകോടിയിൽ ജീവിച്ച പെൺകുട്ടി. തെരുവിൽ ഭിക്ഷ യാചിച്ചും മക്ലിയോദ്ഗഞ്ചിലെ മാലിന്യക്കൂമ്പാരങ്ങളിൽ ഭക്ഷണം തേടിയും അലഞ്ഞിരുന്ന കുട്ടിക്കാലം. ഇന്നവൾ ആതുരസേവന രംഗത്ത് വെന്നിക്കൊടി പാറിച്ചു നിൽക്കുകയാണ്. പിങ്കി ഹരിയൻ എന്ന പെൺകുട്ടിയുടെ കഥ കയ്പ്പുനീരിൽ ചാലിച്ചെഴുതിയതാണ്. ഹിമാചൽ
1990കളുടെ തുടക്കത്തിൽ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ ഞാൻ എം.ഫിൽ - പി.എച്ച്.ഡിക്ക് ചേർന്ന കാലം. ഒരു ദിവസം ന്യൂഡൽഹിയിലെ പ്രൗഢഗംഭീരമായ നമ്പർ 1 ജൻപഥ് റോഡിലൂടെ കടന്നുപോകുകയായിരുന്നു. നാഷണൽ ആർക്കൈവ്സിന് എതിർവശത്തായി, ഒരു കാലത്ത് ഇന്ത്യൻ വ്യോമസേനയുടെ ബാരക്കുകളായിരുന്ന വിശാലമായ കാമ്പസും സെൻട്രൽ വിസ്ത
ലണ്ടൻ ∙ ഇംഗ്ലിഷ് ചാനൽ നീന്തുന്നതിനിടയിലെ അപകടക്കെണിയെക്കാൾ പ്രിഷ ഥാപറിന് (16) പേടി, വിശന്നു കരയുന്ന കുട്ടികളുടെ മുഖം കാണുമ്പോഴാണ്. ഇന്ത്യയിലെയും യുകെയിലെയും കുട്ടികളുടെ പട്ടിണി മാറ്റാനുള്ള ശ്രമങ്ങൾക്കു പണം കണ്ടെത്താൻ വേണ്ടിയാണ് പ്രിഷ 34 കിലോമീറ്റർ നീന്തിയത്. 11 മണിക്കൂർ 48 മിനിറ്റ് കൊണ്ടു
ഉത്തർപ്രദേശിലെ ആദ്യത്തെ വനിതാ പിങ്ക്-ഇ റിക്ഷാ ഡ്രൈവറായ ആരതി (18), ബക്കിങ്ഹാം കൊട്ടാരത്തിലേക്കു ക്ഷണിക്കപ്പെടുന്നതുവരെ അധികമാർക്കും അറിയാത്ത സാധാരണ പെൺകുട്ടിയായിരുന്നു. എന്നാൽ ലണ്ടനിലെ പ്രശസ്തമായ അമൽ ക്ലൂണി വനിതാ ശാക്തികരണ പുരസ്കാരം തേടിയെത്തിയതോടെ ആരതി ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. ഇന്ത്യയിലെ
വനിതകൾക്കു സംരംഭകരാകാൻ പരിശീലനവും പിന്തുണയും നൽകുന്ന സ്ഥാപനങ്ങൾ ഏറെയുണ്ട്. എന്നാൽ, സംരംഭകമോഹം മനസ്സിലടക്കി വീടുകളിൽ ഒതുങ്ങിപ്പോയവര്ക്കു വഴികാട്ടാനും തുണ നില്‍ക്കാനും സംരംഭകരായ സ്ത്രീകൾതന്നെ ഒരു കൂട്ടായ്മ തുടങ്ങിയാലോ - അതാണ് അമാൽഗം. തൃശൂരില്‍ ചാവക്കാടു മേഖലയില്‍ വ്യത്യസ്ത സംരംഭങ്ങൾ നടത്തുന്ന നാലു
പഠനത്തൊടൊപ്പം വീടുകളിൽ ജോലിക്ക് പോയി, കോവിഡ് കാലത്ത് ഓൺലൈൻ ഫിറ്റ്നെസ് ക്ലാസുകൾ നടത്തി. ഇതെല്ലാം ബൽജിത് കൗർ എന്ന യുവതി ചെയ്തത് ഉയരങ്ങളിലേക്കുള്ള യാത്രയ്ക്ക് വേണ്ടിയായിരുന്നു. ഹിമാചൽ പ്രദേശ് സ്വദേശിനിയായ ബൽജിത് കൗറിന്റെ കഥ എവർക്കും പ്രചോദനമാകുന്നതാണ്. 30 ദിവസത്തിനുള്ളിൽ അന്നപൂർണ, കാഞ്ചൻജംഗ,
‘‘എനിക്കു പറ്റുന്നതുപോലെ പുതിയ കാര്യങ്ങൾ പഠിക്കും. പാളിച്ചകൾ പറ്റിയേക്കാം. പക്ഷേ ഞാൻ തളരില്ല, കൈവഴങ്ങും വരെ ഞാൻ ശ്രമിച്ചുകൊണ്ടേയിരിക്കും’’. ജീവിതത്തെ, അതിലെ സന്തോഷങ്ങളെ, വേദനകളെ അക്ഷരങ്ങളിലേക്കു പകർത്താൻ ശ്രമിച്ച ഒരു ഇരുപത്തിനാലുകാരി 2022 ൽ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കുറിച്ചിട്ട വരികളാണിത്.
Results 1-10 of 24