Activate your premium subscription today
വാർധക്യകാലം സുരക്ഷിതമാക്കുന്നതിനുള്ള റിട്ടയർമെന്റ് നിക്ഷേപങ്ങളിൽ കേരളത്തിലെ സ്ത്രീകൾ മുന്നിൽ. മൂന്നിൽരണ്ട് സ്ത്രീകളും റിട്ടയർമെന്റ് പ്ലാനുകളിൽ പണം നിക്ഷേപിക്കുന്ന പ്രവണതയാണ് ഇപ്പോൾ ദേശീയതലത്തിലുള്ളത്. അതിൽ മുന്നിലുള്ളതു കേരളത്തിലെ സ്ത്രീകളാണെന്ന് ഇന്ത്യ റിട്ടയർമെന്റ് ഇൻഡക്സിന്റെ ഈയിടെ പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കുന്നു.
ചിത്രമെഴുതാനും പൊട്ടു തൊടാനും താളം പിടിക്കാനും എനിക്കു കൈകളില്ല..... പക്ഷേ എനിക്ക് കാലുകളുണ്ട്...അതാണ് എന്റെ കരുത്ത്....ഒരിക്കലും പതറാത്തൊരു മനസ്സുണ്ട്...എനിക്ക് തണലായി എന്റെ അച്ഛനും അമ്മയും സഹോദരനുമുണ്ട്..എന്നും കൂട്ടായി എനിക്ക് സംഗീതവുമുണ്ട്, നിറങ്ങളുടെ ലോകമുണ്ട്...... ഉയരങ്ങളിലെത്തണം..അതു
ഒറ്റക്കല്ലേ എന്തു നോക്കാന്‍? ചെലവും കുറവായിരിക്കുമല്ലോ. ഒറ്റക്ക് ജീവിതം നയിക്കുന്ന സ്ത്രീകള്‍ പലപ്പോഴും കേള്‍ക്കുന്ന ചോദ്യമാണിത്. ഒറ്റക്ക് ജീവിതം നയിക്കുന്ന വനിതകളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഈ ചോദ്യവും കൂടുതലായി ഉയരും. എന്നാല്‍ യാഥാര്‍ത്ഥ്യമെന്താണ്? ആരേയും ആശ്രയിക്കാതെ ഒറ്റക്കു
ഇരുപതു വയസ്സുള്ള മകനെ തോളിലെടുത്ത് കംപ്യൂട്ടർ സെന്ററിന്റെ മൂന്നാംനിലയിലേക്കു പടികയറുമ്പോൾ പ്രീതിക്ക് അവനൊരു ഭാരമായി തോന്നാറേയില്ല. എന്നാലും കിതപ്പടങ്ങുമ്പോൾ പ്രീതി പറയും– ഒരൊറ്റ കംപ്യൂട്ടർ സെന്റർ പോലും താഴത്തെ നിലയിൽ പ്രവർത്തിക്കുന്നില്ല.
കുഞ്ഞിനെ മുലയൂട്ടി വളർത്തുന്ന കാലയളവിൽ ഒരു സ്ത്രീ നേരിടുന്ന പ്രശ്നങ്ങൾ ചെറുതല്ല. സമൂഹത്തിന്റെ ചിന്തകൾ മാറി എന്ന് പറയുമ്പോഴും തന്റെ കുഞ്ഞിനെ പരസ്യമായി മുലയൂട്ടാൻ പലപ്പോഴും സ്ത്രീകൾക്കു കഴിയാറില്ല. ഇക്കാര്യം പരസ്യമായി ചെയ്യുന്നത് മോശമാണെന്ന സ്വന്തം തോന്നലുകളും സമൂഹം അടിച്ചേൽപ്പിക്കുന്ന മാനദണ്ഡങ്ങളും
യുഎസിലെ ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിൽ പൊതുജനാരോഗ്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം ഇന്ത്യയിലേക്ക് മടങ്ങാൻ തീരുമാനിക്കുകയായിരുന്നു ഡോ. റാണി ബാങ്. ലോകത്തെവിടെയും വൈദ്യശാസ്ത്രം പ്രാക്ടീസ് ചെയ്യാൻ പോകാമായിരുന്ന റാണി,പക്ഷേ ഇന്ത്യയിലെ ഏറ്റവും ദരിദ്ര ജില്ലകളിലൊന്നായ മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിലെ
കോർപറേറ്റ് ജോലികളിൽ വനിതാ പങ്കാളിത്തം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് യുഎസ്–ഇന്ത്യ അലയൻസ് ഫോർ വിമൻസ് ഇക്കണോമിക് എംപവർമെന്റ് എന്ന പുതിയ കൂട്ടായ്മ രൂപംകൊണ്ടിരിക്കുകയാണ്. ഇരുസർക്കാരുകൾക്കു പുറമേ കോർപറേറ്റ് കമ്പനികളും ഇതിന്റെ ഭാഗമാണ്. അലയൻസിന്റെ ആദ്യ യോഗത്തിനായി ഇന്ത്യയിലെത്തിയ യുഎസ് അംബാസഡർ അറ്റ് ലാർജ് ഫോർ
ലോകം അതിവേഗം മാറി കൊണ്ടിരിക്കുകയാണ്. 2000 ത്തിൽ കേരളവും ഇന്ത്യയും വിദേശ രാജ്യങ്ങളും ഉണ്ടായിരുന്ന പോലെയല്ല ഇന്ന്. സാമൂഹ്യമായും തൊഴില്‍പരമായും കാര്യങ്ങളിൽ വൻ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. സാങ്കേതിക വിദ്യ മാറുന്നതനുസരിച്ച് പഠന രീതികളിലും തൊഴിൽ രീതികളിലും മാറ്റം സംഭവിക്കുന്നുണ്ട്. സ്ത്രീകളുടെ
Results 1-10 of 237