കൊയിലാണ്ടിയിലെ 'കൊല്ലം'; കടന്നാൽ മുചുകുന്ന്; പോകാം ഹുക്കകളുടെ വീട്ടിലേക്ക്
Mail This Article
×
പുറത്ത് കോരിച്ചൊരിയുന്ന മഴ. നല്ലൊരു കപ്പ് കട്ടൻകാപ്പിയും ജോൺസൺമാഷ് ഈണമിട്ട പാട്ടുമൊക്കെ കേട്ട് ചുരുണ്ടുകൂടി ഇരിക്കാൻ കൊതിപ്പിക്കുന്ന കാലാവസ്ഥ. പക്ഷേ യാത്രയെന്നതൊരു പ്രലോഭനമാണ്. നല്ലൊരു മഴയത്ത് കിക്കറടിച്ച് വണ്ടിയും സ്റ്റാർട്ടാക്കി പുറത്തേക്ക് ഇറങ്ങിയിട്ടുണ്ടോ? ചാഞ്ഞുവരുന്ന മഴത്തുള്ളികൾ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.