കാരോട്ടുകാവ് തേടി, ദേശത്തിന്റെ കഥാകാരൻ നടന്ന വഴിയിലൂടെ ഒരു യാത്ര
Mail This Article
×
എം.എൻ.വിജയൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്....ഉണരാത്ത ഓർമകളുടെയും അറിയാത്ത ഇച്ഛകളുടെയും മുഖച്ഛായകളാണ് കവിത. ആളുകളതിനെ കീഴ്ക്കാംതൂക്കായ കിനാവെന്നു വിളിക്കുന്നു. ഒരു ജനത കാണുന്ന സ്വപ്നം. പുറത്ത് മഴയങ്ങനെ ആർത്തലച്ചുപെയ്യുകയാണ്. മനസിലേക്ക് ഓർമകൾ ഓടിയെത്തുന്നു. ഉമ്മറത്ത് ഒരു ഗ്ലാസ് കട്ടൻചായ ഊതിക്കുടിച്ചങ്ങനെ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.