മുഴുപ്പിലങ്ങാടല്ല, കേരളത്തിൽ മറ്റൊരു ഡ്രൈവ് ഇൻ ബീച്ച് ഉണ്ട്
Mail This Article
×
കടലെന്നത് എത്ര പ്രായമായ മനുഷ്യനും പ്രത്യേക അനുഭൂതിയാണ്. കടലു കാണുമ്പോൾ ഉള്ളിലെ കുട്ടി ഉണരും. അലയടിക്കുന്ന തിരകളിലേക്ക്, അനന്തതയിലേക്ക് നോക്കി നിൽക്കുമ്പോൾ ആ കുഞ്ഞ് സന്തോഷം കൊണ്ട് തുള്ളിച്ചാടും. ‘കനലു ചിന്തുന്ന വാക്കിന്റെ തീരത്ത് കടലു കാണുന്ന കുട്ടിയെപ്പോലെ ഞാൻ വിരലുകൊണ്ടു കളം തീർത്തുനിൽക്കവേ..’
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.