‘കെജിഎഫി’നേക്കാള്‍ വലിയ സ്വര്‍ണ ശേഖരം; വയനാട്ടിലെ വെള്ളത്തിനടിയിലെ ‘സ്വര്ണദേശം’
Mail This Article
×
സ്വര്‍ണത്തിനുവേണ്ടിയുള്ള മനുഷ്യന്റെ ഒടുങ്ങാത്ത ആഗ്രഹത്തിന് ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മണ്ണു കുഴിച്ചും പുഴവെള്ളം അരിച്ചും സാധ്യമായ രീതിയിലെല്ലാം സ്വര്‍ണത്തിനായി അന്വേഷണം നടത്തിക്കൊണ്ടേയിരുന്നു അവർ. ക്രിസ്തുവിനും മുന്‍പു തന്നെ മലബാറില്‍ സ്വര്‍ണം ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.