നീതിപൂർവമായ പ്രവേശനം ഉറപ്പാക്കാനാണു സർവകലാശാലകൾ സാറ്റ്–സ്കോറിനെ ആശ്രയിക്കുന്നത്.
പല രാജ്യങ്ങളിലും പരീക്ഷയിൽ അത്യുദാരമായി ലഭിക്കുന്ന മാർക്കുകളുടെ വിശ്വാസ്യത ആഗോളതലത്തിൽ അംഗീകരിക്കപ്പെടുന്നില്ല.
ഗൾഫ് മലയാളികളിൽ പലരും ഈ രീതി സ്വീകരിച്ചുവരുന്നു.
ആഗോളതലത്തിൽ വർഷം തോറും 70 ലക്ഷത്തോളം കുട്ടികൾ സാറ്റിനു തയാറെടുക്കുന്നു.