അഞ്ച് കിലോമീറ്റർ അകലെയുള്ള വള്ളക്കടവിലുള്ള വഞ്ചിവയൽ ട്രൈബൽ സ്കൂളിലാണ് ഷിനുവും ഇരട്ടസഹോദരനായ ഷാനുവും പഠിച്ചത്
കോളനിയിലെ എല്ലാ വീടുകളും പുല്ല് കൊണ്ടുള്ളതായിരുന്നു.
ഷാനു തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലും ഞാൻ തൈക്കാട് ആർട്സ് ആൻഡ് സയൻസ് കോളജിൽ ബോട്ടണിക്കും ചേർന്നു.
അച്ഛനും അമ്മയും പ്രീഡിഗ്രി വരെ പഠിച്ചവരായതുകൊണ്ട് എനിക്കും സഹോദരനും തുടർപഠനത്തിൽ ബുദ്ധിമുട്ടുണ്ടായില്ല.
ടെക്നോ പാർക്കിലെ സിസിഡിയിൽ ഓപ്പറേഷൻ ട്രെയിനി തസ്തികയായിരുന്നു. 10,000 രൂപയായിരുന്നു ശമ്പളം. എച്ചിൽ പാത്രങ്ങൾ കഴുകലും ബാത്ത്റൂം വൃത്തിയാക്കലുമാണ് പ്രധാന ജോലി. ഒരുപാട് കഷ്ടപ്പെട്ടു.
കണ്ണൂർ സ്വദേശിനിയായ ഷജിനയാണ് ഭാര്യ. കണ്ണൂർ കോർപറേഷനിൽ എൽഡി ക്ലർക്കാണ്.
2021ൽ തഹസിൽദാർ തസ്തികയ്ക്കായി പരീക്ഷയെഴുതി. 2023ൽ ഇന്റർവ്യൂ നടന്നു.