ഈ വർഷം നവംബർ മൂന്നിനുണ്ടായ ഭൂചലനത്തിൽ 153 പേർ മരിച്ചതായാണ് റിപ്പോർട്ട്.
ചരിത്രനഗരമായ മാരികേഷിൽ സെപ്റ്റംബർ എട്ടിന് ഉണ്ടായ ഭൂകമ്പത്തിൽ മൂവായിരത്തോളം പേർക്കാണ് ജീവൻ നഷ്ടമായത്.
സെപ്റ്റംബർ 10നുണ്ടായ മിന്നൽപ്രളയത്തിൽ ഡെർന നഗരത്തിൽ 4,000ത്തിലധികം ആളുകൾ മരിച്ചു. ആയിരക്കണക്കിന് ആളുകളെ കാണാതായി
ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ ദുരന്തം. അമ്പതിനായിരത്തിലധികം പേർ മരിച്ചു
1977 ന് ശേഷം വടക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ ഉണ്ടായ ഏറ്റവും ദൈർഘ്യമേറിയ ചുഴലിക്കാറ്റ്. ഇന്ത്യയിലും പാക്കിസ്ഥാനിലുമായി 17 മരണം
ഓഗസ്റ്റ് മാസത്തിൽ പടർന്നുപിടിച്ച കാട്ടുതീ നൂറിനടുത്ത് ജനങ്ങളുടെ ജീവനാണ് എടുത്തത്.
ജൂലൈ മാസം മുതൽ വെള്ളപ്പൊക്കങ്ങൾ രാജ്യത്തിന്റെ പല ഭാഗങ്ങളിലുണ്ടായി. നിരവധി മരണം, വ്യാപക കൃഷിനാശം
ലോകത്തിലെ ഏറ്റവുമധികം വായു മലിനീകരണമുള്ള നഗരമായി ഡൽഹി. ജനങ്ങളുടെ ആയുസ്സിന്റെ വലിയൊരു ഭാഗം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് പഠനങ്ങൾ
ഓഗസ്റ്റിൽ ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും നൂറോളം പേര്‍ മരിച്ചു
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഏറ്റവും കുറവ് ലഭിച്ച മൺസൂൺ കാലമായിരുന്നു ഇത്തവണ ഇന്ത്യയിലേത്. എൽ നിനോ പ്രതിഭാസമാണ് പിന്നിൽ
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മിഷോങ് ചുഴലിക്കാറ്റ് ചെന്നൈയെ പ്രളയനഗരമാക്കി. 17 പേരാണ് മരിച്ചത്.