ബ്രസീലിനെ ദുരിതത്തിലാക്കി കനത്ത മഴയും വെള്ളപ്പൊക്കവും
നൂറിലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടിരിക്കുകയാണ്.
ഒരുലക്ഷത്തിലധികം ആളുകളെ മാറ്റിപാർപ്പിച്ചു.
വീടുകളും പാലങ്ങളുമെല്ലാം പ്രളയത്തിൽ തകർന്നടിഞ്ഞു.
ബ്രസീലിന്റെ തെക്കൻ മേഖലയായ റിയോ ഗ്രാൻഡെ ഡോ സുളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം
ഉറുഗ്വ–അർജന്റീന അതിർത്തിയിലാണ് ഈ പ്രദേശം.
ഏപ്രിൽ 29 മുതലാണ് അതിശക്തമായ മഴയ്ക്ക് നഗരം സാക്ഷ്യം വഹിച്ചത്.