അബുദാബിയിലെ ശിലാക്ഷേത്രം സമർപ്പിച്ച് പ്രധാനമന്ത്രി
2019ലായിരുന്നു നിർമാണോദ്ഘാടനം.
ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമാകും ക്ഷേത്രം.
പാർക്കിങ് ഉൾപ്പെടെ മൊത്തം 27 ഏക്കർ സ്ഥലത്താണ് ക്ഷേത്രം.
ഭൂകമ്പത്തെ അതിജീവിക്കാൻ സാധിക്കും.
ആയിരത്തിലേറെ വർഷം കേടുകൂടാതെ നിലനിൽക്കാനാകും.
പൊതുജനങ്ങൾക്ക് പ്രവേശനം മാർച്ച് 1 മുതൽ
പിങ്ക് മണൽക്കല്ലും വെള്ള മാർബിളും കൊണ്ടാണ് ക്ഷേത്രം നിർമിച്ചിട്ടുള്ളത്.