മഴ മാറിയ നേരം തൃശൂർ പൂരത്തിന്റെ വെടിക്കോപ്പുകൾക്കിടയിൽ കരി മരുന്ന് നിറയ്ക്കുന്ന തൊഴിലാളികൾ
മഴ കാരണം പല വട്ടം മാറ്റി വെച്ച വെടിക്കെട്ട് പൂരം കഴിഞ്ഞിട്ടും 10 ദിവസത്തിനു ശേഷമാണ് നടത്തിയത്
തൃശൂർ പൂരത്തിന്റെ വെടിക്കോപ്പുകൾ പ്ലാസ്റ്റിക് കവർ കൊണ്ട് മൂടിയിട്ടിരിക്കുന്നതിനു പരിശോധിക്കുന്ന തൊഴിലാളികൾ
ദേവസ്വം പ്രതിനിധികളും ജില്ലാ ഭരണകൂടവും പൊലീസും ഒത്തൊരുമിച്ച് മഴയെ ഓടിത്തോൽപിച്ച് വെടിക്കെട്ട് പൊട്ടിച്ചു