വീടുംസ്ഥലവും മുങ്ങിയപ്പോൾ മുയലിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ ശ്രമം.
കോട്ടയം ഏറ്റുമാനൂർ പുന്നത്തറ പെരുകുന്നേൽ തുളസിരാജപ്പനാണ് ചിത്രത്തിൽ.
വീടിനു മുകളിൽ താൽക്കാലികമായി വലിച്ചു കെട്ടിയ പടുതയ്ക്കു കീഴിൽ വളർത്തുനായയെ നിർത്തി.
ഭർത്താവിനും 3 പെൺമക്കൾക്കുമൊപ്പം തുളസി ദുരിതാശ്വാസ ക്യാംപിലേക്കു താമസം മാറ്റി.