തുടർച്ചയായി പെയ്യുന്ന മഴയും കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തി പ്രാപിച്ചതോടെ ജനങ്ങൾ ആശങ്കയിലായി.
താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളിലെല്ലാം വെള്ളം കയറി
പടിഞ്ഞാറൻ മേഖലയിൽ ശുദ്ധജലക്ഷാമം അതിരൂക്ഷമായി.
ആവശ്യമെങ്കിൽ കൂടുതൽ ക്യാംപുകൾ ആരംഭിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും തഹസിൽദാർ.
പലയിടങ്ങളിൽ നിന്ന് ഒഴുകിയെത്തുന്ന മാലിന്യം എസി കനാലിനു കുറുകെയുള്ള പാലങ്ങൾക്കു സമീപം അടിഞ്ഞു കൂടിയതോടെ ദുരിതം ഇരട്ടിയായി.
സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചതായി റവന്യു അധികൃതർ അറിയിച്ചു. .