മുണ്ട് ഇനി കലയുടെ കലണ്ടർ; അതിജീവനത്തിന്റെയും
Mail This Article
×
വിറ്റഴിയാതെ കെട്ടിക്കിടന്ന കൈത്തറി മുണ്ടുകൾ പച്ചിലകളും പൂവുകളും ചാലിച്ച നിറക്കൂട്ടിൽ മുങ്ങി നിവർന്നപ്പോൾ തിരിച്ചറിയാനാവാത്ത വിധം സൗന്ദര്യം. ആ തുണിത്തുണ്ടുകളിൽ നിന്നു പ്രകൃതി സൗഹൃദ കലണ്ടറുകൾ. പ്രളയച്ചേറിൽ നിന്ന് ഉയിർ കൊണ്ട ‘ചേക്കുട്ടി’യുടെ ശിൽപി, ലക്ഷ്മി മേനോന്റെ പുതിയ ആശയമാണു കൈത്തറി വ്യവസായത്തെ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.