പന്തിയിൽ പക്ഷഭേദമുണ്ടെന്ന് വിനയ ആദ്യം തിരിച്ചറിഞ്ഞത് സ്വന്തം വീട്ടിലെ അകത്തളത്തിൽനിന്നാണ്. വിളമ്പുന്ന വിഭവങ്ങളിൽ വേർതിരിവില്ലെങ്കിലും അതിനു ശേഷം പെണ്ണിനോടൊരു വിവേചനമാവാം എന്ന് കുട്ടിക്കാലത്തുതന്നെ മനസിലായി. പ്രതിഷേധിച്ചിട്ടു കാര്യമില്ല എന്നായപ്പോൾ തന്റേതായ രീതിയിൽ പ്രതിരോധം തീർത്തു. അടിച്ചേൽപ്പിക്കുന്ന അസമത്വത്തോടുള്ള കലഹം അന്നു തുടങ്ങി. ഒട്ടുമിക്ക സമരങ്ങളും ലക്ഷ്യം കണ്ടു. അതിൽ പലതും വാർത്തയുമായി. തൃശൂർ (റൂറൽ) വുമൺ സെല്ലിൽ സബ് ഇൻസ്പെക്ടറാണ് എൻ.എ. വിനയ ഇപ്പോൾ.
Premium
‘പുരുഷനെ ധിക്കരിച്ചത് ശരിയായില്ല...’; വാദിച്ചവർക്ക് നിലപാടിലുറച്ച് വിനയയുടെ മറുപടികൾ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.