നാരായണീയോത്സവം ; അഹങ്കാരഭാവവുമായി ഹിരണ്യാക്ഷൻ
പ്രപഞ്ചസൃഷ്ടിയുടെ വിവിധ പ്രകാരങ്ങളെക്കുറിച്ചു വിവരിച്ച പത്താം ദശകത്തിനു ശേഷം നാരായണീയത്തിന്റെ പതിനൊന്നാം ദശകത്തിൽ വിവരിക്കുന്നതു ഹിരണ്യാക്ഷോൽപത്തിയെക്കുറിച്ചാണ്. "ക്രമേണ സർഗേ പരിവർധമാനേ..." എന്നാണ് പത്താം ദശകം ആരംഭിക്കുന്നത്. സനകാദി മഹർഷിമാർ വൈകുണ്ഠലോകത്ത് എത്തുന്നതും ജയവിജയന്മാർ
പ്രപഞ്ചസൃഷ്ടിയുടെ വിവിധ പ്രകാരങ്ങളെക്കുറിച്ചു വിവരിച്ച പത്താം ദശകത്തിനു ശേഷം നാരായണീയത്തിന്റെ പതിനൊന്നാം ദശകത്തിൽ വിവരിക്കുന്നതു ഹിരണ്യാക്ഷോൽപത്തിയെക്കുറിച്ചാണ്. "ക്രമേണ സർഗേ പരിവർധമാനേ..." എന്നാണ് പത്താം ദശകം ആരംഭിക്കുന്നത്. സനകാദി മഹർഷിമാർ വൈകുണ്ഠലോകത്ത് എത്തുന്നതും ജയവിജയന്മാർ
പ്രപഞ്ചസൃഷ്ടിയുടെ വിവിധ പ്രകാരങ്ങളെക്കുറിച്ചു വിവരിച്ച പത്താം ദശകത്തിനു ശേഷം നാരായണീയത്തിന്റെ പതിനൊന്നാം ദശകത്തിൽ വിവരിക്കുന്നതു ഹിരണ്യാക്ഷോൽപത്തിയെക്കുറിച്ചാണ്. "ക്രമേണ സർഗേ പരിവർധമാനേ..." എന്നാണ് പത്താം ദശകം ആരംഭിക്കുന്നത്. സനകാദി മഹർഷിമാർ വൈകുണ്ഠലോകത്ത് എത്തുന്നതും ജയവിജയന്മാർ
പ്രപഞ്ചസൃഷ്ടിയുടെ വിവിധ പ്രകാരങ്ങളെക്കുറിച്ചു വിവരിച്ച പത്താം ദശകത്തിനു ശേഷം നാരായണീയത്തിന്റെ പതിനൊന്നാം ദശകത്തിൽ വിവരിക്കുന്നതു ഹിരണ്യാക്ഷോൽപത്തിയെക്കുറിച്ചാണ്.
"ക്രമേണ സർഗേ പരിവർധമാനേ..." എന്നാണ് പതിനൊന്നാം ദശകം ആരംഭിക്കുന്നത്.
സനകാദി മഹർഷിമാർ വൈകുണ്ഠലോകത്ത് എത്തുന്നതും ജയവിജയന്മാർ ഹിരണ്യകശിപു, ഹിരണ്യാക്ഷൻ എന്നീ അസുരന്മാരായി പിറക്കുന്ന കഥയുമെല്ലാം ഈ ദശകത്തിൽ വിവരിക്കുന്നു.
'നിരുന്ധി രോഗാന്മരുദാലയേശ' എന്ന പ്രാർഥനയോടെയാണു ദശകം അവസാനിക്കുന്നത്.
നാരായണീയം: ദശകം- 11
പാരായണം:
ശ്രീമതി ഓമനശ്രീ, മുംബൈ
നാരായണീയം ദശകം- 11
വ്യാഖ്യാനം:
ശ്രീമതി മല്ലികാദേവി,
മാണിക്യമംഗലം, പെരുമ്പാവൂർ