നവഖണ്ഡങ്ങളെയും സപ്തദ്വീപാദികളെയും ഭഗവദുപാസനാപ്രകാരങ്ങളെയും കുറിച്ചു വിവരിച്ച ഇരുപത്തൊന്നാം ദശകത്തിനു ശേഷം നാരായണീയത്തിന്റെ ഇരുപത്തിരണ്ടാം ദശകത്തിൽ വിവരിക്കുന്നത് അജാമിളോപാഖ്യാനമാണ്. 'പണ്ട് അജാമിളൻ എന്നു പേരായ ഒരു ബ്രാഹ്മണൻ ഉണ്ടായിരുന്നു....' എന്ന മട്ടിൽ കഥ പറയുന്നതു പോലെയാണു ദശകത്തിന്റെ

നവഖണ്ഡങ്ങളെയും സപ്തദ്വീപാദികളെയും ഭഗവദുപാസനാപ്രകാരങ്ങളെയും കുറിച്ചു വിവരിച്ച ഇരുപത്തൊന്നാം ദശകത്തിനു ശേഷം നാരായണീയത്തിന്റെ ഇരുപത്തിരണ്ടാം ദശകത്തിൽ വിവരിക്കുന്നത് അജാമിളോപാഖ്യാനമാണ്. 'പണ്ട് അജാമിളൻ എന്നു പേരായ ഒരു ബ്രാഹ്മണൻ ഉണ്ടായിരുന്നു....' എന്ന മട്ടിൽ കഥ പറയുന്നതു പോലെയാണു ദശകത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നവഖണ്ഡങ്ങളെയും സപ്തദ്വീപാദികളെയും ഭഗവദുപാസനാപ്രകാരങ്ങളെയും കുറിച്ചു വിവരിച്ച ഇരുപത്തൊന്നാം ദശകത്തിനു ശേഷം നാരായണീയത്തിന്റെ ഇരുപത്തിരണ്ടാം ദശകത്തിൽ വിവരിക്കുന്നത് അജാമിളോപാഖ്യാനമാണ്. 'പണ്ട് അജാമിളൻ എന്നു പേരായ ഒരു ബ്രാഹ്മണൻ ഉണ്ടായിരുന്നു....' എന്ന മട്ടിൽ കഥ പറയുന്നതു പോലെയാണു ദശകത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 

നവഖണ്ഡങ്ങളെയും സപ്തദ്വീപാദികളെയും ഭഗവദുപാസനാപ്രകാരങ്ങളെയും കുറിച്ചു വിവരിച്ച ഇരുപത്തൊന്നാം ദശകത്തിനു ശേഷം നാരായണീയത്തിന്റെ ഇരുപത്തിരണ്ടാം ദശകത്തിൽ വിവരിക്കുന്നത് അജാമിളോപാഖ്യാനമാണ്. 

ADVERTISEMENT

'പണ്ട് അജാമിളൻ എന്നു പേരായ ഒരു ബ്രാഹ്മണൻ ഉണ്ടായിരുന്നു....' എന്ന മട്ടിൽ കഥ പറയുന്നതു പോലെയാണു ദശകത്തിന്റെ തുടക്കം. 

നാരായണനാമോച്ചാരണത്തിന്റെ മഹത്വത്തെക്കുറിച്ചാണ് ഈ ദശകത്തിൽ പറയുന്നത്. 

11 ശ്ലോകങ്ങളുള്ള ഈ ദശകത്തിനൊടുവിലെ പ്രാർഥന ഇങ്ങനെ:

"സ ദേവ! വാതാലയനാഥ! പാഹി മാം".

ADVERTISEMENT

'ഭഗവദ്ഭക്തന്മാരെ എന്നും സംരക്ഷിക്കുന്ന ഗുരുവായൂരപ്പാ, എന്നെയും കാക്കേണമേ ..." എന്ന്. 

 

 

നാരായണീയം: ദശകം- 22

ADVERTISEMENT

പാരായണം:

 

കുമാരി സി.കെ.ഹീരാദേവി,

ചേങ്ങോട്ടൂർ, മലപ്പുറം.

 

നാരായണീയം ദശകം- 22

വ്യാഖ്യാനം:

 

ശ്രീ പ്രഭാകർജി, ഗുരുവായൂർ.