നാരായണീയോത്സവം ; ഉണ്ണിക്കണ്ണന് നാമകരണോത്സവം
ചുഴലിക്കാറ്റിന്റെ രൂപത്തിൽ എത്തിയ തൃണാവർത്തൻ എന്ന അസുരനെ ഉണ്ണിക്കണ്ണൻ നിഗ്രഹിച്ചതിനെക്കുറിച്ചു വിവരിച്ച നാൽപത്തിമൂന്നാം ദശകത്തിനു ശേഷം നാരായണീയത്തിന്റെ നാൽപത്തിനാലാം ദശകത്തിൽ വിവരിക്കുന്നതു നാമകരണ മഹോത്സവമാണ്. യാദവകുലത്തിന്റെ ഗുരുവായ ഗർഗമഹർഷിയെയാണ് വസുദേവർ ഉണ്ണിക്കണ്ണന്റെ നാമകരണച്ചടങ്ങുകൾക്കായി
ചുഴലിക്കാറ്റിന്റെ രൂപത്തിൽ എത്തിയ തൃണാവർത്തൻ എന്ന അസുരനെ ഉണ്ണിക്കണ്ണൻ നിഗ്രഹിച്ചതിനെക്കുറിച്ചു വിവരിച്ച നാൽപത്തിമൂന്നാം ദശകത്തിനു ശേഷം നാരായണീയത്തിന്റെ നാൽപത്തിനാലാം ദശകത്തിൽ വിവരിക്കുന്നതു നാമകരണ മഹോത്സവമാണ്. യാദവകുലത്തിന്റെ ഗുരുവായ ഗർഗമഹർഷിയെയാണ് വസുദേവർ ഉണ്ണിക്കണ്ണന്റെ നാമകരണച്ചടങ്ങുകൾക്കായി
ചുഴലിക്കാറ്റിന്റെ രൂപത്തിൽ എത്തിയ തൃണാവർത്തൻ എന്ന അസുരനെ ഉണ്ണിക്കണ്ണൻ നിഗ്രഹിച്ചതിനെക്കുറിച്ചു വിവരിച്ച നാൽപത്തിമൂന്നാം ദശകത്തിനു ശേഷം നാരായണീയത്തിന്റെ നാൽപത്തിനാലാം ദശകത്തിൽ വിവരിക്കുന്നതു നാമകരണ മഹോത്സവമാണ്. യാദവകുലത്തിന്റെ ഗുരുവായ ഗർഗമഹർഷിയെയാണ് വസുദേവർ ഉണ്ണിക്കണ്ണന്റെ നാമകരണച്ചടങ്ങുകൾക്കായി
ചുഴലിക്കാറ്റിന്റെ രൂപത്തിൽ എത്തിയ തൃണാവർത്തൻ എന്ന അസുരനെ ഉണ്ണിക്കണ്ണൻ നിഗ്രഹിച്ചതിനെക്കുറിച്ചു വിവരിച്ച നാൽപത്തിമൂന്നാം ദശകത്തിനു ശേഷം നാരായണീയത്തിന്റെ നാൽപത്തിനാലാം ദശകത്തിൽ വിവരിക്കുന്നതു നാമകരണ മഹോത്സവമാണ്.
യാദവകുലത്തിന്റെ ഗുരുവായ ഗർഗമഹർഷിയെയാണ് വസുദേവർ ഉണ്ണിക്കണ്ണന്റെ നാമകരണച്ചടങ്ങുകൾക്കായി ഗോകുലത്തിലേക്ക് അയയ്ക്കുന്നത്.
ഗർഗമഹർഷി ഉണ്ണിക്കണ്ണന്റെയും ജ്യേഷ്ഠനായ ബലരാമന്റെയും നാമകരണം നിർവഹിക്കുന്നു.
നാരായണീയം: ദശകം- 44
പാരായണം:
ശ്രീമതി ജ്യോതി ദേവദാസ്
കീഴാറ്റൂർ, മലപ്പുറം ജില്ല
നാരായണീയം ദശകം- 44
വ്യാഖ്യാനം:
രവീന്ദ്രൻ കളരിക്കൽ,
വെള്ളറക്കാട്, തൃശൂർ ജില്ല