ഉണ്ണിക്കണ്ണന്റെ നാമകരണത്തെക്കുറിച്ചു വിവരിച്ച നാൽപത്തിനാലാം ദശകത്തിനു ശേഷം നാരായണീയത്തിന്റെ നാൽപത്തഞ്ചാം ദശകത്തിൽ വിവരിക്കുന്നതു ഭഗവാന്റെ ശൈശവലീലകളാണ്. നാലുകാലിൽ മുട്ടുകുത്തി നടക്കുന്ന പ്രായത്തിൽ പോലും ഉണ്ണിക്കണ്ണൻ ഗോകുലത്തെ മുഴുവൻ വിസ്മയിപ്പിക്കുന്നു. ഓടിച്ചാടി നടക്കാറായപ്പോഴേക്കും ഗോപികമാരുടെ

ഉണ്ണിക്കണ്ണന്റെ നാമകരണത്തെക്കുറിച്ചു വിവരിച്ച നാൽപത്തിനാലാം ദശകത്തിനു ശേഷം നാരായണീയത്തിന്റെ നാൽപത്തഞ്ചാം ദശകത്തിൽ വിവരിക്കുന്നതു ഭഗവാന്റെ ശൈശവലീലകളാണ്. നാലുകാലിൽ മുട്ടുകുത്തി നടക്കുന്ന പ്രായത്തിൽ പോലും ഉണ്ണിക്കണ്ണൻ ഗോകുലത്തെ മുഴുവൻ വിസ്മയിപ്പിക്കുന്നു. ഓടിച്ചാടി നടക്കാറായപ്പോഴേക്കും ഗോപികമാരുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉണ്ണിക്കണ്ണന്റെ നാമകരണത്തെക്കുറിച്ചു വിവരിച്ച നാൽപത്തിനാലാം ദശകത്തിനു ശേഷം നാരായണീയത്തിന്റെ നാൽപത്തഞ്ചാം ദശകത്തിൽ വിവരിക്കുന്നതു ഭഗവാന്റെ ശൈശവലീലകളാണ്. നാലുകാലിൽ മുട്ടുകുത്തി നടക്കുന്ന പ്രായത്തിൽ പോലും ഉണ്ണിക്കണ്ണൻ ഗോകുലത്തെ മുഴുവൻ വിസ്മയിപ്പിക്കുന്നു. ഓടിച്ചാടി നടക്കാറായപ്പോഴേക്കും ഗോപികമാരുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 

ഉണ്ണിക്കണ്ണന്റെ നാമകരണത്തെക്കുറിച്ചു വിവരിച്ച നാൽപത്തിനാലാം ദശകത്തിനു ശേഷം നാരായണീയത്തിന്റെ നാൽപത്തഞ്ചാം ദശകത്തിൽ വിവരിക്കുന്നതു ഭഗവാന്റെ ശൈശവലീലകളാണ്.

ADVERTISEMENT

നാലുകാലിൽ മുട്ടുകുത്തി നടക്കുന്ന പ്രായത്തിൽ പോലും ഉണ്ണിക്കണ്ണൻ ഗോകുലത്തെ മുഴുവൻ വിസ്മയിപ്പിക്കുന്നു. ഓടിച്ചാടി നടക്കാറായപ്പോഴേക്കും ഗോപികമാരുടെ മുഴുവൻ കണ്ണിലുണ്ണിയായി. ഉറിയിലെ കലത്തിൽ നിന്ന് ആരും കാണാതെ വെണ്ണയെടുത്തു തിന്നുന്ന കള്ളക്കൃഷ്ണനായും ഗോകുലത്തെ ആനന്ദിപ്പിച്ചു. അതിനു മുൻപേ ആ ഗോപസ്ത്രീകളുടെ മനസ്സുകൾ തന്നെ ഉണ്ണിക്കണ്ണൻ അപഹരിച്ചിരുന്നുവല്ലോ എന്നു പറഞ്ഞാണ് ദശകം അവസാനിപ്പിക്കുന്നത്.

 

 

നാരായണീയം: ദശകം- 45

ADVERTISEMENT

പാരായണം:

 

ശ്രീമതി ജ്യോതി നന്ദകുമാർ, 

മുംബൈ

ADVERTISEMENT

 

നാരായണീയം ദശകം- 45

വ്യാഖ്യാനം:

 

ശ്രീമതി അപർണ മോഹൻ, മുംബൈ