നാരായണീയോത്സവം ; ബ്രഹ്മാവിന്റെ അഹങ്കാരം നശിപ്പിച്ച ഭഗവാനേ....
വൃന്ദാവനത്തിൽ അഘാസുരവധവും വനഭോജനവും വിവരിച്ച അൻപത്തൊന്നാം ദശകത്തിനു ശേഷം നാരായണീയത്തിന്റെ അൻപത്തിരണ്ടാം ദശകത്തിൽ വിവരിക്കുന്നത് വത്സസ്തേയം എന്ന വിഷയമാണ്. ഉണ്ണിക്കണ്ണനിൽ ഭഗവാന്റെ പ്രഭാവാതിശയം കണ്ടിട്ട് ബ്രഹ്മാവ് പരീക്ഷിക്കാനൊരുങ്ങുകയാണ്. പശുക്കുട്ടികളെയെല്ലാം ബ്രഹ്മാവ് ഒളിപ്പിച്ചു. അപ്പോൾ അത്രയും
വൃന്ദാവനത്തിൽ അഘാസുരവധവും വനഭോജനവും വിവരിച്ച അൻപത്തൊന്നാം ദശകത്തിനു ശേഷം നാരായണീയത്തിന്റെ അൻപത്തിരണ്ടാം ദശകത്തിൽ വിവരിക്കുന്നത് വത്സസ്തേയം എന്ന വിഷയമാണ്. ഉണ്ണിക്കണ്ണനിൽ ഭഗവാന്റെ പ്രഭാവാതിശയം കണ്ടിട്ട് ബ്രഹ്മാവ് പരീക്ഷിക്കാനൊരുങ്ങുകയാണ്. പശുക്കുട്ടികളെയെല്ലാം ബ്രഹ്മാവ് ഒളിപ്പിച്ചു. അപ്പോൾ അത്രയും
വൃന്ദാവനത്തിൽ അഘാസുരവധവും വനഭോജനവും വിവരിച്ച അൻപത്തൊന്നാം ദശകത്തിനു ശേഷം നാരായണീയത്തിന്റെ അൻപത്തിരണ്ടാം ദശകത്തിൽ വിവരിക്കുന്നത് വത്സസ്തേയം എന്ന വിഷയമാണ്. ഉണ്ണിക്കണ്ണനിൽ ഭഗവാന്റെ പ്രഭാവാതിശയം കണ്ടിട്ട് ബ്രഹ്മാവ് പരീക്ഷിക്കാനൊരുങ്ങുകയാണ്. പശുക്കുട്ടികളെയെല്ലാം ബ്രഹ്മാവ് ഒളിപ്പിച്ചു. അപ്പോൾ അത്രയും
വൃന്ദാവനത്തിൽ അഘാസുരവധവും വനഭോജനവും വിവരിച്ച അൻപത്തൊന്നാം ദശകത്തിനു ശേഷം നാരായണീയത്തിന്റെ അൻപത്തിരണ്ടാം ദശകത്തിൽ വിവരിക്കുന്നത് വത്സസ്തേയം എന്ന വിഷയമാണ്.
ഉണ്ണിക്കണ്ണനിൽ ഭഗവാന്റെ പ്രഭാവാതിശയം കണ്ടിട്ട് ബ്രഹ്മാവ് പരീക്ഷിക്കാനൊരുങ്ങുകയാണ്. പശുക്കുട്ടികളെയെല്ലാം ബ്രഹ്മാവ് ഒളിപ്പിച്ചു. അപ്പോൾ അത്രയും പശുക്കുട്ടികളെ ഉണ്ണിക്കണ്ണൻ തന്നെ സൃഷ്ടിച്ചു.
അങ്ങനെ ബ്രഹ്മാവിന്റെ അഹങ്കാരം ഇല്ലാതാക്കിയ ഭഗവാനേ, എന്നെ രോഗങ്ങളിൽ നിന്നു രക്ഷിക്കേണമേ എന്നാണു ദശകത്തിനൊടുവിലെ പ്രാർഥന.
നാരായണീയം: ദശകം- 52
പാരായണം:
ശ്രീമതി
ജിഷ വേണുഗോപാലൻ,
മുംബൈ......👇
നാരായണീയം ദശകം- 52
വ്യാഖ്യാനം:
ഡോ. ഇ.പി.ജ്യോതി,
പന്തീരാങ്കാവ്, കോഴിക്കോട്