നാരായണീയോത്സവം ; കാളിയനെ കാളിന്ദിയിൽനിന്ന് ഒഴിവാക്കി, കാട്ടുതീ കുടിച്ചുവറ്റിച്ചു
കാളിയമർദനം വിവരിക്കുന്ന അൻപത്തഞ്ചാം ദശകത്തിനു ശേഷം നാരായണീയത്തിന്റെ അൻപത്താറാം ദശകത്തിൽ വിവരിക്കുന്നത് കാളിയൻ എന്ന വിഷസർപ്പത്തെ കീഴടക്കി കാളിന്ദീനദിയിൽ നിന്നു രമണകം എന്ന ദ്വീപിലേക്കു പറഞ്ഞയയ്ക്കുകയാണ്. അതിനു ശേഷം കാളിന്ദീതീരത്തുണ്ടായ തീപിടിത്തത്തിൽ നിന്നു ഗോപകുമാരന്മാരെ രക്ഷിക്കുകയും ചെയ്തു.
കാളിയമർദനം വിവരിക്കുന്ന അൻപത്തഞ്ചാം ദശകത്തിനു ശേഷം നാരായണീയത്തിന്റെ അൻപത്താറാം ദശകത്തിൽ വിവരിക്കുന്നത് കാളിയൻ എന്ന വിഷസർപ്പത്തെ കീഴടക്കി കാളിന്ദീനദിയിൽ നിന്നു രമണകം എന്ന ദ്വീപിലേക്കു പറഞ്ഞയയ്ക്കുകയാണ്. അതിനു ശേഷം കാളിന്ദീതീരത്തുണ്ടായ തീപിടിത്തത്തിൽ നിന്നു ഗോപകുമാരന്മാരെ രക്ഷിക്കുകയും ചെയ്തു.
കാളിയമർദനം വിവരിക്കുന്ന അൻപത്തഞ്ചാം ദശകത്തിനു ശേഷം നാരായണീയത്തിന്റെ അൻപത്താറാം ദശകത്തിൽ വിവരിക്കുന്നത് കാളിയൻ എന്ന വിഷസർപ്പത്തെ കീഴടക്കി കാളിന്ദീനദിയിൽ നിന്നു രമണകം എന്ന ദ്വീപിലേക്കു പറഞ്ഞയയ്ക്കുകയാണ്. അതിനു ശേഷം കാളിന്ദീതീരത്തുണ്ടായ തീപിടിത്തത്തിൽ നിന്നു ഗോപകുമാരന്മാരെ രക്ഷിക്കുകയും ചെയ്തു.
കാളിയമർദനം വിവരിക്കുന്ന അൻപത്തഞ്ചാം ദശകത്തിനു ശേഷം നാരായണീയത്തിന്റെ അൻപത്താറാം ദശകത്തിൽ വിവരിക്കുന്നത് കാളിയൻ എന്ന വിഷസർപ്പത്തെ കീഴടക്കി കാളിന്ദീനദിയിൽ നിന്നു രമണകം എന്ന ദ്വീപിലേക്കു പറഞ്ഞയയ്ക്കുകയാണ്. അതിനു ശേഷം കാളിന്ദീതീരത്തുണ്ടായ തീപിടിത്തത്തിൽ നിന്നു ഗോപകുമാരന്മാരെ രക്ഷിക്കുകയും ചെയ്തു. കാട്ടുതീയെ ഭഗവാൻ കുടിച്ചു വറ്റിക്കുകയായിരുന്നു.
അങ്ങനെയുള്ള ഭഗവാനേ, എന്നെ രോഗങ്ങളിൽ നിന്നു രക്ഷിക്കേണമേ എന്നാണു പ്രാർഥന.
നാരായണീയം: ദശകം- 56
പാരായണം:
ശ്രീമതി അഞ്ജലി ജയചന്ദ്രൻ,
ചെന്നൈ.....
നാരായണീയം ദശകം- 56
വ്യാഖ്യാനം:
ശ്രീമതി ഉഷ അച്ചുണ്ണി,
ഒറ്റപ്പാലം