‘എന്റെ കറിവേപ്പില തിന്നു തീർക്കാൻ വരല്ലേ പ്ലീസ്’ ; ചിത്രശലഭപ്പുഴുവിനോട് കണ്മണിക്കുട്ടിയുടെ പരിഭവം
തന്റെ കറിവേപ്പില ചെടിയുെട ഇലകളൊക്കെ തിന്നുതീർക്കുന്ന ചിത്രശലഭപ്പുഴുക്കളോട് പരിഭവം പറയുകയാണ് കണ്മണിക്കുട്ടി. ഒരു കറിവേപ്പിലത്തണ്ടിൽ തൂങ്ങിക്കിടക്കുന്ന പുഴുവിനെ നോക്കി ഇനി വരല്ലേയെന്ന് പറയുകയാണീ കൊച്ചുമിടുക്കി. നടി മുക്തയുടെ മകള്‍ കണ്മണി എന്നു വിളിക്കുന്ന കിയാര സോഷ്യൽ മീഡിയയിൽ ഒരു കുഞ്ഞുതാരമാണ്.
തന്റെ കറിവേപ്പില ചെടിയുെട ഇലകളൊക്കെ തിന്നുതീർക്കുന്ന ചിത്രശലഭപ്പുഴുക്കളോട് പരിഭവം പറയുകയാണ് കണ്മണിക്കുട്ടി. ഒരു കറിവേപ്പിലത്തണ്ടിൽ തൂങ്ങിക്കിടക്കുന്ന പുഴുവിനെ നോക്കി ഇനി വരല്ലേയെന്ന് പറയുകയാണീ കൊച്ചുമിടുക്കി. നടി മുക്തയുടെ മകള്‍ കണ്മണി എന്നു വിളിക്കുന്ന കിയാര സോഷ്യൽ മീഡിയയിൽ ഒരു കുഞ്ഞുതാരമാണ്.
തന്റെ കറിവേപ്പില ചെടിയുെട ഇലകളൊക്കെ തിന്നുതീർക്കുന്ന ചിത്രശലഭപ്പുഴുക്കളോട് പരിഭവം പറയുകയാണ് കണ്മണിക്കുട്ടി. ഒരു കറിവേപ്പിലത്തണ്ടിൽ തൂങ്ങിക്കിടക്കുന്ന പുഴുവിനെ നോക്കി ഇനി വരല്ലേയെന്ന് പറയുകയാണീ കൊച്ചുമിടുക്കി. നടി മുക്തയുടെ മകള്‍ കണ്മണി എന്നു വിളിക്കുന്ന കിയാര സോഷ്യൽ മീഡിയയിൽ ഒരു കുഞ്ഞുതാരമാണ്.
തന്റെ കറിവേപ്പില ചെടിയുടെ ഇലകളൊക്കെ തിന്നുതീർക്കുന്ന ചിത്രശലഭപ്പുഴുക്കളോട് പരിഭവം പറയുകയാണ് കണ്മണിക്കുട്ടി. ഒരു കറിവേപ്പിലത്തണ്ടിൽ തൂങ്ങിക്കിടക്കുന്ന പുഴുവിനെ നോക്കി ഇനി വരല്ലേയെന്ന് പറയുകയാണീ കൊച്ചുമിടുക്കി. നടി മുക്തയുടെ മകള്‍ കണ്മണി എന്നു വിളിക്കുന്ന കിയാര സോഷ്യൽ മീഡിയയിൽ ഒരു കുഞ്ഞുതാരമാണ്. കണ്മണിക്കുട്ടി ഇടയ്ക്കിടെ ചില പാചകപരീക്ഷണങ്ങളും ക്യൂട്ട് വിഡിയോകളുമായി എത്താറുണ്ട്.
കറിവേപ്പില തിന്ന് തീർത്ത കാറ്റർപില്ലറിന്റെ വിശേഷവുമായി കണ്മണി നേരത്തെ ഒരു വിഡിയോയുമായി എത്തിയിരുന്നു. തൊട്ടുനോക്കിയും കുശലം കുശലം പറഞ്ഞും ചിത്രശലഭപ്പുഴുവുമായി കൂട്ടുകൂടുന്ന കണ്മക്കുട്ടിയുടെ ക്യൂട്ട് വിഡിയോയ്ക്ക് നിറയെ ആരാധകരായിരുന്നു ചിത്രശലഭപ്പുഴുവിനെ കുറിച്ച് തനിക്കറിയാവുന്നതൊക്കെ ഈ വിഡിയോയിൽ പറഞ്ഞിരുന്നു.
താൻ വളരെ കാര്യമായി പരിപാലിക്കുന്ന കറിവേപ്പില ചിത്രശലഭപ്പു നശിപ്പിക്കുന്നുവെന്ന പരിഭവവുമായി മുക്തയും ഇന്‍സ്റ്റഗ്രാം വിഡിയോയിലൂടെ എത്തിയിരുന്നു. ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കുവിന്റേയും മുക്തയുടേയും മകളായ കിയാര സോഷ്യൽ ലോകത്ത് താരമാണ്. അമ്മയ്ക്കും റിമി കൊച്ചമ്മയ്ക്കുമൊപ്പം പല വിഡിയോകളിലൂടേയും കൺമണിക്കുട്ടി സോഷ്യൽ മീഡിയയിലൂടെ എത്താറുണ്ട്.
English Summary : Actress Muktha post a photograph of daughter Kiyara