മൂന്നു മിനിട്ടിൽ തേജസ് പറയും മോഹൻലാലിന്റെ 348 സിനിമകൾ !
ഓർമശക്തിയിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ അഞ്ചു പുരസ്കാരങ്ങൾ നേടി താരമായിരിക്കുകയാണ് കൊല്ലം ചിതറ സ്വദേശിയായ പതിനാലുകാരൻ തേജസ്. 195 രാജ്യങ്ങളുടെ പേരും തലസ്ഥാനവും, മോഹൻലാലിന്റെ 348 സിനിമകൾ, മമ്മൂട്ടിയുടെ സിനിമകൾ എന്നിവ പറഞ്ഞാണ ഈ മിടുക്കൻ ശ്രദ്ദേയനായത്. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ലോകവിവരങ്ങൾ
ഓർമശക്തിയിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ അഞ്ചു പുരസ്കാരങ്ങൾ നേടി താരമായിരിക്കുകയാണ് കൊല്ലം ചിതറ സ്വദേശിയായ പതിനാലുകാരൻ തേജസ്. 195 രാജ്യങ്ങളുടെ പേരും തലസ്ഥാനവും, മോഹൻലാലിന്റെ 348 സിനിമകൾ, മമ്മൂട്ടിയുടെ സിനിമകൾ എന്നിവ പറഞ്ഞാണ ഈ മിടുക്കൻ ശ്രദ്ദേയനായത്. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ലോകവിവരങ്ങൾ
ഓർമശക്തിയിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ അഞ്ചു പുരസ്കാരങ്ങൾ നേടി താരമായിരിക്കുകയാണ് കൊല്ലം ചിതറ സ്വദേശിയായ പതിനാലുകാരൻ തേജസ്. 195 രാജ്യങ്ങളുടെ പേരും തലസ്ഥാനവും, മോഹൻലാലിന്റെ 348 സിനിമകൾ, മമ്മൂട്ടിയുടെ സിനിമകൾ എന്നിവ പറഞ്ഞാണ ഈ മിടുക്കൻ ശ്രദ്ദേയനായത്. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ലോകവിവരങ്ങൾ
ഓർമശക്തിയിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ അഞ്ചു പുരസ്കാരങ്ങൾ നേടി താരമായിരിക്കുകയാണ് കൊല്ലം ചിതറ സ്വദേശിയായ പതിനാലുകാരൻ തേജസ്. 195 രാജ്യങ്ങളുടെ പേരും തലസ്ഥാനവും, മോഹൻലാലിന്റെ 348 സിനിമകൾ, മമ്മൂട്ടിയുടെ സിനിമകൾ എന്നിവ പറഞ്ഞാണ് ഈ മിടുക്കൻ ശ്രദ്ദേയനായത്. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ലോകവിവരങ്ങൾ പറഞ്ഞതിനാണ് കല്ലറ ഗവൺമെന്റ് വിഎച്ച്എസ്എസിലെ ഈ ഒൻപതാംക്ലാസുകാരനെ റെക്കോഡുകളുടെ പട്ടികയിലെത്തിച്ചത്.
തെക്കേ ഇൻഡ്യയിൽ ഉപയോഗിച്ചുവരുന്ന 165 വാദ്യോപകരണങ്ങൾ, ഖുറാനിലെ പ്രവാചകന്മാരുടെ 25 പേരുകൾ, ആവർത്തന പട്ടികയിലെ മൂലകങ്ങൾ, മഹാഭാരതത്തിലെ 18 പർവങ്ങള്‍, രാമായണത്തിലെ 7 കാണ്ഡങ്ങൾ എന്നിവയെല്ലാം ഓർമയിൽ നിന്നുപറഞ്ഞ് തേജസ് നമ്മെ അത്ഭുതപ്പെടുത്തും. മാധ്യമപ്രവർത്തകനായ വേണു പരമേശ്വറിന്റേയും കോടതി ജിവനക്കാരിയായ ദിവ്യയുടേയും മകനായ തേജസ് രണ്ടുവർഷം മുൻപാണ് തന്റെ ഓർമയുെട ശക്തി തിരിച്ചറിഞ്ഞത്.
English Summary : 14 year old Thejus enters in India book of records