‘പതിനെട്ടാം പടി’ എന്ന സിനിമ കണ്ട ആർക്കും ജോയ് ഏബ്രഹാം പാലയ്ക്കലിനെ പരിചയപ്പെടുത്തേണ്ട കാര്യമില്ല. കട്ടത്താടിയും നീളൻ മുടിയുമൊക്കെയായി വന്ന ആ മാഷിനെ അവതരിപ്പിച്ചത് ചന്തുനാഥ് എന്ന തിരുവനന്തപുരത്തുകാരനായിരുന്നു. ഇപ്പോൾ ചന്തുനാഥ് തന്റെ സമൂഹമാധ്യമ പേജിൽ പങ്കുവച്ചിരിയ്ക്കുന്ന ഒരു ചിത്രമാണ് ശ്രദ്ധ

‘പതിനെട്ടാം പടി’ എന്ന സിനിമ കണ്ട ആർക്കും ജോയ് ഏബ്രഹാം പാലയ്ക്കലിനെ പരിചയപ്പെടുത്തേണ്ട കാര്യമില്ല. കട്ടത്താടിയും നീളൻ മുടിയുമൊക്കെയായി വന്ന ആ മാഷിനെ അവതരിപ്പിച്ചത് ചന്തുനാഥ് എന്ന തിരുവനന്തപുരത്തുകാരനായിരുന്നു. ഇപ്പോൾ ചന്തുനാഥ് തന്റെ സമൂഹമാധ്യമ പേജിൽ പങ്കുവച്ചിരിയ്ക്കുന്ന ഒരു ചിത്രമാണ് ശ്രദ്ധ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘പതിനെട്ടാം പടി’ എന്ന സിനിമ കണ്ട ആർക്കും ജോയ് ഏബ്രഹാം പാലയ്ക്കലിനെ പരിചയപ്പെടുത്തേണ്ട കാര്യമില്ല. കട്ടത്താടിയും നീളൻ മുടിയുമൊക്കെയായി വന്ന ആ മാഷിനെ അവതരിപ്പിച്ചത് ചന്തുനാഥ് എന്ന തിരുവനന്തപുരത്തുകാരനായിരുന്നു. ഇപ്പോൾ ചന്തുനാഥ് തന്റെ സമൂഹമാധ്യമ പേജിൽ പങ്കുവച്ചിരിയ്ക്കുന്ന ഒരു ചിത്രമാണ് ശ്രദ്ധ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘പതിനെട്ടാം പടി’ എന്ന സിനിമ കണ്ട ആർക്കും ജോയ് ഏബ്രഹാം പാലയ്ക്കലിനെ പരിചയപ്പെടുത്തേണ്ട കാര്യമില്ല. കട്ടത്താടിയും നീളൻ മുടിയുമൊക്കെയായി വന്ന ആ  മാഷിനെ അവതരിപ്പിച്ചത് ചന്തുനാഥ് എന്ന തിരുവനന്തപുരത്തുകാരനായിരുന്നു. ഇപ്പോൾ ചന്തുനാഥ് തന്റെ സമൂഹമാധ്യമ പേജിൽ പങ്കുവച്ചിരിക്കുന്ന ഒരു ചിത്രമാണ് ശ്രദ്ധ നേടുന്നത്. മകൻ നീലൻ എന്നു വിളിക്കുന്ന നീലാംശിനെ മോഹൻ ലാൽ എടുത്തു കൊണ്ടു നിൽക്കുന്ന ഒരു ചിത്രമാണ് താരം പങ്കുവച്ചത്.

‘പുത്രന്റെ ഭാഗ്യം. ഇപ്പൊ നീലനറിയില്ലല്ലോ ആരുടെ കയ്യിലാണ് ഈ ഞെളിഞ്ഞ് ഇരിക്കുന്നതെന്ന്..അറിഞ്ഞോളും. കൊച്ചു സന്തോഷങ്ങൾ’..  എന്നാണ് ചന്തുനാഥ്‌  ചിത്രത്തോടൊപ്പം കുറിച്ചത്. ട്വൽത്ത് മാൻ എന്ന സിനിമയുടെ ലൊക്കേഷനിൻ നിന്നുള്ളതാണ് ഈ മനോഹര ചിത്രം. നിരവധിപ്പേരാണ് ചന്തുനാഥ് പങ്കുവച്ച ഈ ചിത്രത്തിന് ഇഷ്ടമമറിയിച്ച് എത്തുന്നത്. കോളജ് അധ്യാപികയായ സ്വാതിയാണ് ചന്തുനാഥിന്റെ ഭാര്യ.

ADVERTISEMENT

Content summary : Chandhunadh share a photo of his son with Mohanlal