മാന്നാർ ∙ മുള കൊണ്ടും വള്ളം തയാറാക്കാമെന്ന് സോമരാജൻ. മാവേലിക്കര കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവറായ ചെന്നിത്തല 17-ാം വാർഡിൽ തെക്കുമുറിയിൽ വാഴത്തറയിൽ വി. സോമരാജൻ (51) ആണ് പുതിയ മുള വള്ളത്തിന്റെ ശിൽപി. മുളയും പ്ലാസ്റ്റിക് ഷീറ്റും കയറും കെട്ടുകമ്പിയും ഉപയോഗിച്ച് 500 രൂപാ മാത്രം ചെലവഴിച്ചു 16 അടി

മാന്നാർ ∙ മുള കൊണ്ടും വള്ളം തയാറാക്കാമെന്ന് സോമരാജൻ. മാവേലിക്കര കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവറായ ചെന്നിത്തല 17-ാം വാർഡിൽ തെക്കുമുറിയിൽ വാഴത്തറയിൽ വി. സോമരാജൻ (51) ആണ് പുതിയ മുള വള്ളത്തിന്റെ ശിൽപി. മുളയും പ്ലാസ്റ്റിക് ഷീറ്റും കയറും കെട്ടുകമ്പിയും ഉപയോഗിച്ച് 500 രൂപാ മാത്രം ചെലവഴിച്ചു 16 അടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാന്നാർ ∙ മുള കൊണ്ടും വള്ളം തയാറാക്കാമെന്ന് സോമരാജൻ. മാവേലിക്കര കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവറായ ചെന്നിത്തല 17-ാം വാർഡിൽ തെക്കുമുറിയിൽ വാഴത്തറയിൽ വി. സോമരാജൻ (51) ആണ് പുതിയ മുള വള്ളത്തിന്റെ ശിൽപി. മുളയും പ്ലാസ്റ്റിക് ഷീറ്റും കയറും കെട്ടുകമ്പിയും ഉപയോഗിച്ച് 500 രൂപാ മാത്രം ചെലവഴിച്ചു 16 അടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess
മാന്നാർ ∙ മുള കൊണ്ടും വള്ളം തയാറാക്കാമെന്ന് സോമരാജൻ. മാവേലിക്കര കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവറായ ചെന്നിത്തല 17-ാം വാർഡിൽ തെക്കുമുറിയിൽ വാഴത്തറയിൽ വി. സോമരാജൻ (51) ആണ് പുതിയ മുള വള്ളത്തിന്റെ ശിൽപി. മുളയും പ്ലാസ്റ്റിക് ഷീറ്റും കയറും കെട്ടുകമ്പിയും ഉപയോഗിച്ച് 500 രൂപാ മാത്രം ചെലവഴിച്ചു 16 അടി നീളത്തിലാണ് നാടൻ വള്ളം തയാറാക്കിയത്.  5 പേർക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ കഴിയും. കൂടാതെ 300 കിലോഗ്രാം വരെ ഭാരം കയറ്റാനുമാകുമെന്ന് സോമരാജൻ പറഞ്ഞു.