സുധീരൻ പാലം, വയലാർ രവി പാലം; പേരിനു പിന്നിലെ കൗതുകം ഇങ്ങനെ...
ചേർത്തല ∙ ജനപ്രതിനിധികളുടെ ഫണ്ട് ഉപയോഗിച്ചു പാലങ്ങൾ നിർമിച്ചിട്ടുണ്ടെങ്കിലും ജനപ്രതിനിധികളുടെ പേരിൽ പാലങ്ങൾ അറിയപ്പെടുന്നത് അപൂർവമാണ്. അത്തരത്തിൽ രണ്ടു പാലങ്ങൾ ചേർത്തല തെക്ക് പഞ്ചായത്ത് 22–ാം വാർഡിലുണ്ട്. സുധീരൻ പാലം, വയലാർ രവി പാലം എന്നിങ്ങനെയാണ് പേര്. രണ്ടു പേരും എംപിമാരായിരുന്നപ്പോൾ പ്രാദേശിക
ചേർത്തല ∙ ജനപ്രതിനിധികളുടെ ഫണ്ട് ഉപയോഗിച്ചു പാലങ്ങൾ നിർമിച്ചിട്ടുണ്ടെങ്കിലും ജനപ്രതിനിധികളുടെ പേരിൽ പാലങ്ങൾ അറിയപ്പെടുന്നത് അപൂർവമാണ്. അത്തരത്തിൽ രണ്ടു പാലങ്ങൾ ചേർത്തല തെക്ക് പഞ്ചായത്ത് 22–ാം വാർഡിലുണ്ട്. സുധീരൻ പാലം, വയലാർ രവി പാലം എന്നിങ്ങനെയാണ് പേര്. രണ്ടു പേരും എംപിമാരായിരുന്നപ്പോൾ പ്രാദേശിക
ചേർത്തല ∙ ജനപ്രതിനിധികളുടെ ഫണ്ട് ഉപയോഗിച്ചു പാലങ്ങൾ നിർമിച്ചിട്ടുണ്ടെങ്കിലും ജനപ്രതിനിധികളുടെ പേരിൽ പാലങ്ങൾ അറിയപ്പെടുന്നത് അപൂർവമാണ്. അത്തരത്തിൽ രണ്ടു പാലങ്ങൾ ചേർത്തല തെക്ക് പഞ്ചായത്ത് 22–ാം വാർഡിലുണ്ട്. സുധീരൻ പാലം, വയലാർ രവി പാലം എന്നിങ്ങനെയാണ് പേര്. രണ്ടു പേരും എംപിമാരായിരുന്നപ്പോൾ പ്രാദേശിക
ചേർത്തല ∙ ജനപ്രതിനിധികളുടെ ഫണ്ട് ഉപയോഗിച്ചു പാലങ്ങൾ നിർമിച്ചിട്ടുണ്ടെങ്കിലും ജനപ്രതിനിധികളുടെ പേരിൽ പാലങ്ങൾ അറിയപ്പെടുന്നത് അപൂർവമാണ്. അത്തരത്തിൽ രണ്ടു പാലങ്ങൾ ചേർത്തല തെക്ക് പഞ്ചായത്ത് 22–ാം വാർഡിലുണ്ട്. സുധീരൻ പാലം, വയലാർ രവി പാലം എന്നിങ്ങനെയാണ് പേര്.
രണ്ടു പേരും എംപിമാരായിരുന്നപ്പോൾ പ്രാദേശിക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ചതാണ് പാലങ്ങൾ. രണ്ടു കിലോമീറ്റർ ദൂരത്തിനുള്ളിലാണു രണ്ടു പാലങ്ങളുമുള്ളത്. ശിലാഫലകങ്ങൾ മാഞ്ഞെങ്കിലും പ്രാദേശികമായി എംപിമാരുടെ പേരിലാണ് പാലങ്ങൾ അറിയപ്പെടുന്നത്. പ്രാദേശിക സ്ഥലപ്പേര് ചേർത്തു പാലത്തെ വിളിക്കുന്നവരുമുണ്ടെന്ന് പഞ്ചായത്തംഗം അൽഫോൻസ ഒൗസേപ്പച്ചൻ പറയുന്നു.