ചാരുംമൂട് ∙ പാൽപ്പുഞ്ചിരി വിരിയുന്ന ചുണ്ടുകളിൽ നിന്ന് ഉയരുന്നത് അറിവിന്റെ ആകാശം. രണ്ട് വയസ്സാകാൻ നാല് മാസം ബാക്കി നിൽക്കെ പത്മനാഭൻ മലയാള വാക്കുകൾ ഇംഗ്ലീഷിലേക്ക് തർജമ ചെയ്ത് ഇന്ത്യാബുക് ഓഫ് റെക്കോർഡ്സിന്റെ അംഗീകാരം നേടി. നൂറനാട് ഉഷസിൽ എൻജിനീയർ ആകാശിന്റെയും ഡോ.അശ്വതിയുടെയും മകനായ പത്മനാഭൻ ആകാശിന്

ചാരുംമൂട് ∙ പാൽപ്പുഞ്ചിരി വിരിയുന്ന ചുണ്ടുകളിൽ നിന്ന് ഉയരുന്നത് അറിവിന്റെ ആകാശം. രണ്ട് വയസ്സാകാൻ നാല് മാസം ബാക്കി നിൽക്കെ പത്മനാഭൻ മലയാള വാക്കുകൾ ഇംഗ്ലീഷിലേക്ക് തർജമ ചെയ്ത് ഇന്ത്യാബുക് ഓഫ് റെക്കോർഡ്സിന്റെ അംഗീകാരം നേടി. നൂറനാട് ഉഷസിൽ എൻജിനീയർ ആകാശിന്റെയും ഡോ.അശ്വതിയുടെയും മകനായ പത്മനാഭൻ ആകാശിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചാരുംമൂട് ∙ പാൽപ്പുഞ്ചിരി വിരിയുന്ന ചുണ്ടുകളിൽ നിന്ന് ഉയരുന്നത് അറിവിന്റെ ആകാശം. രണ്ട് വയസ്സാകാൻ നാല് മാസം ബാക്കി നിൽക്കെ പത്മനാഭൻ മലയാള വാക്കുകൾ ഇംഗ്ലീഷിലേക്ക് തർജമ ചെയ്ത് ഇന്ത്യാബുക് ഓഫ് റെക്കോർഡ്സിന്റെ അംഗീകാരം നേടി. നൂറനാട് ഉഷസിൽ എൻജിനീയർ ആകാശിന്റെയും ഡോ.അശ്വതിയുടെയും മകനായ പത്മനാഭൻ ആകാശിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചാരുംമൂട് ∙ പാൽപ്പുഞ്ചിരി വിരിയുന്ന ചുണ്ടുകളിൽ നിന്ന് ഉയരുന്നത് അറിവിന്റെ ആകാശം. രണ്ട് വയസ്സാകാൻ നാല് മാസം ബാക്കി നിൽക്കെ പത്മനാഭൻ മലയാള വാക്കുകൾ ഇംഗ്ലീഷിലേക്ക് തർജമ ചെയ്ത് ഇന്ത്യാബുക് ഓഫ് റെക്കോർഡ്സിന്റെ അംഗീകാരം നേടി. നൂറനാട് ഉഷസിൽ എൻജിനീയർ ആകാശിന്റെയും ഡോ.അശ്വതിയുടെയും  മകനായ പത്മനാഭൻ ആകാശിന്   ഒരുവയസ്സും എട്ട് മാസവുമാണ് പ്രായം. 

ഒന്നരവയസ്സായപ്പോൾ തൊട്ട് ഇന്ത്യയിലെ പ്രധാനമന്ത്രിമാരുടെയും കേരളത്തിലെ മുഖ്യമന്ത്രിമാരുടെയും വിവിധ രാജ്യങ്ങളുടെയും   സംസ്ഥാനങ്ങളുടെയും പേരുകൾ കാണാപ്പാഠമായി പത്മനാഭൻ പറയുമായിരുന്നു. ഇന്ത്യാബുക്‌സ് ഓഫ് റെക്കോർഡ്‌സിൽ 28 ജനറൽ നോളജ് ചോദ്യങ്ങളാണ് പത്മനാഭൻ അയച്ചത്. 28 ചോദ്യങ്ങൾക്കും പത്മനാഭൻ 36 സെക്കൻഡ് കൊണ്ട് ഉത്തരങ്ങൾ പറഞ്ഞു.