കരീലക്കുളങ്ങര∙ രാമപുരം ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് ഗാനമേള നടക്കുന്നതിനിടെ ഒരു സംഘം അടിപിടി കൂടിയതു തടയാൻ ശ്രമിച്ച പൊലീസുകാരെ ആക്രമിച്ച കേസിൽ പത്തിയൂർ പുത്തൻ കണ്ടത്തിൽ ഹരീഷ് കുമാർ(27), രമേഷ് ഭവനത്തിൽ വിനീഷ് കുമാർ(31) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കരീലക്കുളങ്ങര സിഐ ഏലിയാസ്. പി.

കരീലക്കുളങ്ങര∙ രാമപുരം ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് ഗാനമേള നടക്കുന്നതിനിടെ ഒരു സംഘം അടിപിടി കൂടിയതു തടയാൻ ശ്രമിച്ച പൊലീസുകാരെ ആക്രമിച്ച കേസിൽ പത്തിയൂർ പുത്തൻ കണ്ടത്തിൽ ഹരീഷ് കുമാർ(27), രമേഷ് ഭവനത്തിൽ വിനീഷ് കുമാർ(31) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കരീലക്കുളങ്ങര സിഐ ഏലിയാസ്. പി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കരീലക്കുളങ്ങര∙ രാമപുരം ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് ഗാനമേള നടക്കുന്നതിനിടെ ഒരു സംഘം അടിപിടി കൂടിയതു തടയാൻ ശ്രമിച്ച പൊലീസുകാരെ ആക്രമിച്ച കേസിൽ പത്തിയൂർ പുത്തൻ കണ്ടത്തിൽ ഹരീഷ് കുമാർ(27), രമേഷ് ഭവനത്തിൽ വിനീഷ് കുമാർ(31) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കരീലക്കുളങ്ങര സിഐ ഏലിയാസ്. പി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കരീലക്കുളങ്ങര∙ രാമപുരം ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് ഗാനമേള നടക്കുന്നതിനിടെ ഒരു സംഘം അടിപിടി കൂടിയതു തടയാൻ ശ്രമിച്ച പൊലീസുകാരെ ആക്രമിച്ച കേസിൽ പത്തിയൂർ പുത്തൻ കണ്ടത്തിൽ ഹരീഷ് കുമാർ(27), രമേഷ് ഭവനത്തിൽ വിനീഷ് കുമാർ(31) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

കരീലക്കുളങ്ങര സിഐ ഏലിയാസ്. പി. ജോർജിന്റെ നിർദേശപ്രകാരം എസ്ഐ രാജീവ് കുമാർ, എസ്‌സിപിഒ മാരായ സജീവ്കുമാർ, പ്രദീപ്,സിപിഒ മാരായ അമൽ, ഷെമീർ എന്നിവരാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിൽ ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് അഷ്കർ ഉൾപ്പെടെ പത്തോളം പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവരെല്ലാം ഒളിവിലാണ്.