ഹരിപ്പാട് ∙ പത്രവിതരണത്തിനിടെ ഏജന്റ് മരിക്കാനിടയാക്കിയ അപകടത്തിൽപെട്ട വാഹനത്തിന്റെ ഡ്രൈവറെ അറസ്റ്റ് ചെയ്തു. ആലപ്പുഴ ഇരവുകാട് ജാസ്മിൻ മൻസിൽ അജ്‌മൽ റഷീദിനെയാണ് (26) ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. മലയാള മനോരമ കടുവൻകുളങ്ങര ഏജന്റ് കരുവാറ്റ പുത്തൻപുരയിൽ രമ്യഭവനത്തിൽ എം.എച്ച്.രാജുവാണ് (66)

ഹരിപ്പാട് ∙ പത്രവിതരണത്തിനിടെ ഏജന്റ് മരിക്കാനിടയാക്കിയ അപകടത്തിൽപെട്ട വാഹനത്തിന്റെ ഡ്രൈവറെ അറസ്റ്റ് ചെയ്തു. ആലപ്പുഴ ഇരവുകാട് ജാസ്മിൻ മൻസിൽ അജ്‌മൽ റഷീദിനെയാണ് (26) ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. മലയാള മനോരമ കടുവൻകുളങ്ങര ഏജന്റ് കരുവാറ്റ പുത്തൻപുരയിൽ രമ്യഭവനത്തിൽ എം.എച്ച്.രാജുവാണ് (66)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹരിപ്പാട് ∙ പത്രവിതരണത്തിനിടെ ഏജന്റ് മരിക്കാനിടയാക്കിയ അപകടത്തിൽപെട്ട വാഹനത്തിന്റെ ഡ്രൈവറെ അറസ്റ്റ് ചെയ്തു. ആലപ്പുഴ ഇരവുകാട് ജാസ്മിൻ മൻസിൽ അജ്‌മൽ റഷീദിനെയാണ് (26) ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. മലയാള മനോരമ കടുവൻകുളങ്ങര ഏജന്റ് കരുവാറ്റ പുത്തൻപുരയിൽ രമ്യഭവനത്തിൽ എം.എച്ച്.രാജുവാണ് (66)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹരിപ്പാട് ∙ പത്രവിതരണത്തിനിടെ ഏജന്റ്  മരിക്കാനിടയാക്കിയ  അപകടത്തിൽപെട്ട  വാഹനത്തിന്റെ ഡ്രൈവറെ അറസ്റ്റ് ചെയ്തു. ആലപ്പുഴ ഇരവുകാട് ജാസ്മിൻ മൻസിൽ  അജ്‌മൽ റഷീദിനെയാണ് (26)  ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്.  മലയാള മനോരമ കടുവൻകുളങ്ങര ഏജന്റ് കരുവാറ്റ പുത്തൻപുരയിൽ രമ്യഭവനത്തിൽ എം.എച്ച്.രാജുവാണ് (66)  മരിച്ചത്. 

26ന് പുലർച്ചെ ദേശീയപാതയിൽ കരുവാറ്റ ഹൈസ്കൂളിനു സമീപമായിരുന്നു അപകടം. അപകടത്തിനു ശേഷം നിർത്താതെ പോയ വാഹനം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് കണ്ടെത്തുകയായിരുന്നു.   ഹരിപ്പാട് എസ്എച്ച്ഒ: വി.എസ്. ശ്യാംകുമാറിന്റെ  നേതൃത്വത്തിൽ പ്രത്യേക  സംഘം രൂപീകരിച്ച് അന്വേഷണം  നടത്തി.  ഇരുനൂറിലേറെ  സിസിടിവി ക്യാമറകൾ പരിശോധിച്ചിരുന്നു

ADVERTISEMENT

ആലപ്പുഴയിലുള്ള വർക്ക് ഷോപ്പിൽ  മുൻഭാഗം തകർന്ന  വാൻ   കണ്ടെത്തി.  തുടർന്നു നടത്തിയ അന്വേഷണത്തിലാണ് അജ്മൽ റഷീദിനെ പിടികൂടിയത്.  വാൻ പൊലീസ് കസ്റ്റഡിയിലെടുത്തു. എസ്ഐ: ശ്രീകുമാർ, സിപിഒമാരായ  അജയൻ, കിഷോർ, രേഖ, അരുൺ. എ. നിഷാദ്, സുധീഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.