വള്ളികുന്നം ∙ സ്വകാര്യ പണയ ഇടപാട് സ്ഥാപന ഉടമയുടെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 6 കാറുകളും 23 ഇരുചക്ര വാഹനങ്ങളും പിടിച്ചെടുത്തു. സ്ഥാപന ഉടമയെയും മകനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇവർ വാഹനങ്ങൾ പണയ മുതലായി വാങ്ങി വൻ തോതിൽ പലിശയ്ക്ക് പണം നൽകി വരികയായിരുന്നുവെന്നു

വള്ളികുന്നം ∙ സ്വകാര്യ പണയ ഇടപാട് സ്ഥാപന ഉടമയുടെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 6 കാറുകളും 23 ഇരുചക്ര വാഹനങ്ങളും പിടിച്ചെടുത്തു. സ്ഥാപന ഉടമയെയും മകനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇവർ വാഹനങ്ങൾ പണയ മുതലായി വാങ്ങി വൻ തോതിൽ പലിശയ്ക്ക് പണം നൽകി വരികയായിരുന്നുവെന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വള്ളികുന്നം ∙ സ്വകാര്യ പണയ ഇടപാട് സ്ഥാപന ഉടമയുടെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 6 കാറുകളും 23 ഇരുചക്ര വാഹനങ്ങളും പിടിച്ചെടുത്തു. സ്ഥാപന ഉടമയെയും മകനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇവർ വാഹനങ്ങൾ പണയ മുതലായി വാങ്ങി വൻ തോതിൽ പലിശയ്ക്ക് പണം നൽകി വരികയായിരുന്നുവെന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വള്ളികുന്നം ∙ സ്വകാര്യ പണയ ഇടപാട് സ്ഥാപന ഉടമയുടെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 6 കാറുകളും 23 ഇരുചക്ര വാഹനങ്ങളും പിടിച്ചെടുത്തു. സ്ഥാപന ഉടമയെയും മകനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇവർ വാഹനങ്ങൾ പണയ മുതലായി വാങ്ങി വൻ തോതിൽ പലിശയ്ക്ക് പണം നൽകി വരികയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. വെൺമണി സ്വദേശിനിയുടെ പരാതിയെ തുടർന്നായിരുന്നു പരിശോധന. വിശദമായ ചോദ്യം ചെയ്യലിന് ശേഷം തുടർ നടപടിയെടുക്കുമെന്നു പൊലീസ് പറഞ്ഞ