പച്ചക്കറി വില ഇടിഞ്ഞു, മാംസവില കൂടി ഇനി വെജിറ്റേറിയനാകാം
ബെംഗളൂരു ∙ ചിക്കനും മട്ടനും വില കുതിക്കുന്നതിനിടെ നഗരവാസികൾക്ക് ആശ്വാസമായി പച്ചക്കറി വില കുത്തനെ താഴേക്ക്. മാസങ്ങൾക്കു മുൻപു വരെ 40-50 രൂപ ഉണ്ടായിരുന്ന സവാള വില 8-12 രൂപയിലേക്കും 35-28 രൂപയിൽ നിന്നു തക്കാളി വില 18-08 രൂപയിലേക്കും ഇടിഞ്ഞു. വേനൽ മഴയിൽ പാടങ്ങളിൽ വിളകൾ മുങ്ങിയതാണ് വിലക്കുറവിനു പ്രധാന
ബെംഗളൂരു ∙ ചിക്കനും മട്ടനും വില കുതിക്കുന്നതിനിടെ നഗരവാസികൾക്ക് ആശ്വാസമായി പച്ചക്കറി വില കുത്തനെ താഴേക്ക്. മാസങ്ങൾക്കു മുൻപു വരെ 40-50 രൂപ ഉണ്ടായിരുന്ന സവാള വില 8-12 രൂപയിലേക്കും 35-28 രൂപയിൽ നിന്നു തക്കാളി വില 18-08 രൂപയിലേക്കും ഇടിഞ്ഞു. വേനൽ മഴയിൽ പാടങ്ങളിൽ വിളകൾ മുങ്ങിയതാണ് വിലക്കുറവിനു പ്രധാന
ബെംഗളൂരു ∙ ചിക്കനും മട്ടനും വില കുതിക്കുന്നതിനിടെ നഗരവാസികൾക്ക് ആശ്വാസമായി പച്ചക്കറി വില കുത്തനെ താഴേക്ക്. മാസങ്ങൾക്കു മുൻപു വരെ 40-50 രൂപ ഉണ്ടായിരുന്ന സവാള വില 8-12 രൂപയിലേക്കും 35-28 രൂപയിൽ നിന്നു തക്കാളി വില 18-08 രൂപയിലേക്കും ഇടിഞ്ഞു. വേനൽ മഴയിൽ പാടങ്ങളിൽ വിളകൾ മുങ്ങിയതാണ് വിലക്കുറവിനു പ്രധാന
ബെംഗളൂരു ∙ ചിക്കനും മട്ടനും വില കുതിക്കുന്നതിനിടെ നഗരവാസികൾക്ക് ആശ്വാസമായി പച്ചക്കറി വില കുത്തനെ താഴേക്ക്. മാസങ്ങൾക്കു മുൻപു വരെ 40-50 രൂപ ഉണ്ടായിരുന്ന സവാള വില 8-12 രൂപയിലേക്കും 35-28 രൂപയിൽ നിന്നു തക്കാളി വില 18-08 രൂപയിലേക്കും ഇടിഞ്ഞു.
വേനൽ മഴയിൽ പാടങ്ങളിൽ വിളകൾ മുങ്ങിയതാണ് വിലക്കുറവിനു പ്രധാന കാരണം. വെള്ളം മുങ്ങി നശിക്കുമെന്ന ഭീതിയിൽ സവാളയും തക്കാളിയുമെല്ലാം വ്യാപകമായി വിളവെടുത്തു. ബീൻസ്, വെണ്ടയ്ക്ക, കുമ്പളങ്ങ, ഇഞ്ചി തുടങ്ങിയ വിളകളെയും വേനൽമഴ സാരമായി ബാധിച്ചു. ഇതനുസരിച്ച് ചില്ലറ വിപണിയിൽ തുച്ഛവിലയ്ക്കു പച്ചക്കറി ലഭിക്കും. പക്ഷേ ചിക്കൻ വില 260-280 രൂപയിലും മട്ടൻ വില 750-850 രൂപയിലും തുടരുന്നു.