ആർടിസി പണിമുടക്ക്; പ്രതിഷേധവുമായി തെരുവിലിറങ്ങി ജീവനക്കാരുടെ കുടുംബങ്ങളും
ബെംഗളൂരു∙ കർണാടക ആർടിസി പണിമുടക്ക് ആറാം ദിവസത്തിലേക്ക് കടന്നതോടെ ജില്ലാ, താലൂക്ക് ആസ്ഥാനങ്ങളിൽ ജീവനക്കാരുടെ കുടുംബാംഗങ്ങളും പ്രതിഷേധവുമായി രംഗത്തെത്തി. ബെംഗളൂരു ശാന്തിനഗറിലെ കെഎസ്ആർടിസി ആസ്ഥാനത്ത് പ്രതിഷേധസമരം നടത്തിയ സ്ത്രീകളെയും കുട്ടികളെയും പൊലീസെത്തിയാണ് മാറ്റിയത്. ഉഗാദി ആഘോഷത്തിന്റെ തലേദിവസം ബസ് ടെർമിനലുകളിൽ രാവിലെ മുതൽ പതിവിലേറെ തിരക്കായിരുന്നു.
ബെംഗളൂരു∙ കർണാടക ആർടിസി പണിമുടക്ക് ആറാം ദിവസത്തിലേക്ക് കടന്നതോടെ ജില്ലാ, താലൂക്ക് ആസ്ഥാനങ്ങളിൽ ജീവനക്കാരുടെ കുടുംബാംഗങ്ങളും പ്രതിഷേധവുമായി രംഗത്തെത്തി. ബെംഗളൂരു ശാന്തിനഗറിലെ കെഎസ്ആർടിസി ആസ്ഥാനത്ത് പ്രതിഷേധസമരം നടത്തിയ സ്ത്രീകളെയും കുട്ടികളെയും പൊലീസെത്തിയാണ് മാറ്റിയത്. ഉഗാദി ആഘോഷത്തിന്റെ തലേദിവസം ബസ് ടെർമിനലുകളിൽ രാവിലെ മുതൽ പതിവിലേറെ തിരക്കായിരുന്നു.
ബെംഗളൂരു∙ കർണാടക ആർടിസി പണിമുടക്ക് ആറാം ദിവസത്തിലേക്ക് കടന്നതോടെ ജില്ലാ, താലൂക്ക് ആസ്ഥാനങ്ങളിൽ ജീവനക്കാരുടെ കുടുംബാംഗങ്ങളും പ്രതിഷേധവുമായി രംഗത്തെത്തി. ബെംഗളൂരു ശാന്തിനഗറിലെ കെഎസ്ആർടിസി ആസ്ഥാനത്ത് പ്രതിഷേധസമരം നടത്തിയ സ്ത്രീകളെയും കുട്ടികളെയും പൊലീസെത്തിയാണ് മാറ്റിയത്. ഉഗാദി ആഘോഷത്തിന്റെ തലേദിവസം ബസ് ടെർമിനലുകളിൽ രാവിലെ മുതൽ പതിവിലേറെ തിരക്കായിരുന്നു.
ബെംഗളൂരു∙ കർണാടക ആർടിസി പണിമുടക്ക് ആറാം ദിവസത്തിലേക്ക് കടന്നതോടെ ജില്ലാ, താലൂക്ക് ആസ്ഥാനങ്ങളിൽ ജീവനക്കാരുടെ കുടുംബാംഗങ്ങളും പ്രതിഷേധവുമായി രംഗത്തെത്തി. ബെംഗളൂരു ശാന്തിനഗറിലെ കെഎസ്ആർടിസി ആസ്ഥാനത്ത് പ്രതിഷേധസമരം നടത്തിയ സ്ത്രീകളെയും കുട്ടികളെയും പൊലീസെത്തിയാണ് മാറ്റിയത്. ഉഗാദി ആഘോഷത്തിന്റെ തലേദിവസം ബസ് ടെർമിനലുകളിൽ രാവിലെ മുതൽ പതിവിലേറെ തിരക്കായിരുന്നു.
കൂടുതൽ സ്വകാര്യ ബസുകൾ ക്രമീകരിച്ചിരുന്നെങ്കിലും സംസ്ഥാനാന്തര സർവീസുകൾ കുറവായിരുന്നു. ജോലിക്ക് ഹാജരാകാതിരുന്ന 260 ജീവനക്കാരെ സസ്പെൻഡ് ചെയ്തതായി ബിഎംടിസി അറിയിച്ചു. 2237 ജീവനക്കാരോട് 15നുള്ളിൽ ജോലിക്ക് ഹാജരായില്ലെങ്കിൽ സർവീസിൽ നിന്ന് പിരിച്ചുവിടുമെന്ന് അറിയിച്ച് ബിഎംടിസി നോട്ടിസ് നൽകിയിട്ടുണ്ട്.