ചെന്നൈ ∙ കോവിഡ് ചികിത്സയ്ക്ക് സർക്കാർ നിശ്ചയിച്ച നിരക്കിലും കൂടുതൽ തുക ഈടാക്കിയ കിൽപോക്കിലെ സ്വകാര്യ ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കി. കോവിഡ് ബാധിച്ചു 19 ദിവസം ഇവിടെ ചികിത്സയിലായിരുന്ന രോഗിയിൽ നിന്ന് 12.20 ലക്ഷം രൂപയാണ് ആശുപത്രി ഈടാക്കിയത്. മറ്റു പല രോഗികളിൽ നിന്നും ഇവർ ഭീമായ തുക ഈടാക്കിയതായി ആരോഗ്യ

ചെന്നൈ ∙ കോവിഡ് ചികിത്സയ്ക്ക് സർക്കാർ നിശ്ചയിച്ച നിരക്കിലും കൂടുതൽ തുക ഈടാക്കിയ കിൽപോക്കിലെ സ്വകാര്യ ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കി. കോവിഡ് ബാധിച്ചു 19 ദിവസം ഇവിടെ ചികിത്സയിലായിരുന്ന രോഗിയിൽ നിന്ന് 12.20 ലക്ഷം രൂപയാണ് ആശുപത്രി ഈടാക്കിയത്. മറ്റു പല രോഗികളിൽ നിന്നും ഇവർ ഭീമായ തുക ഈടാക്കിയതായി ആരോഗ്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ കോവിഡ് ചികിത്സയ്ക്ക് സർക്കാർ നിശ്ചയിച്ച നിരക്കിലും കൂടുതൽ തുക ഈടാക്കിയ കിൽപോക്കിലെ സ്വകാര്യ ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കി. കോവിഡ് ബാധിച്ചു 19 ദിവസം ഇവിടെ ചികിത്സയിലായിരുന്ന രോഗിയിൽ നിന്ന് 12.20 ലക്ഷം രൂപയാണ് ആശുപത്രി ഈടാക്കിയത്. മറ്റു പല രോഗികളിൽ നിന്നും ഇവർ ഭീമായ തുക ഈടാക്കിയതായി ആരോഗ്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess
ചെന്നൈ ∙ കോവിഡ് ചികിത്സയ്ക്ക് സർക്കാർ നിശ്ചയിച്ച നിരക്കിലും കൂടുതൽ തുക ഈടാക്കിയ കിൽപോക്കിലെ സ്വകാര്യ ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കി.  കോവിഡ് ബാധിച്ചു 19 ദിവസം ഇവിടെ ചികിത്സയിലായിരുന്ന രോഗിയിൽ നിന്ന് 12.20 ലക്ഷം രൂപയാണ് ആശുപത്രി ഈടാക്കിയത്. മറ്റു പല രോഗികളിൽ നിന്നും ഇവർ ഭീമായ തുക ഈടാക്കിയതായി ആരോഗ്യ വകുപ്പിനു നേരത്തേ പരാതി ലഭിച്ചിരുന്നു. സർക്കാർ നിരക്കിൽ ചികിത്സ നൽകിയില്ലെങ്കിൽ പ്രവർത്തന അനുമതി റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നു സ്വകാര്യ ആശുപത്രികൾക്കു കർശന നിർദേശം നൽകിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി സി.വിജയഭാസ്‌കർ പറഞ്ഞു.