ചെന്നൈ ∙ അരിയല്ലൂരിനു സമീപം സ്വകാര്യ ബസ് റോഡരികിലേക്ക് മറിഞ്ഞ് കോളജ് വിദ്യാർഥിനി മരിച്ചു. ബസിൽ യാത്ര ചെയ്തിരുന്ന മുപ്പതിലധികം പേർക്കു പരുക്കേറ്റു. ജയങ്കോണ്ടിൽ നിന്ന് അമ്പതോളം യാത്രക്കാരുമായി സെന്തുറയിലേക്ക് പോവുകയായിരുന്ന ബസ് രാവിലെ 9 മണിയോടെ രായംപുരം ഗ്രാമത്തിന് സമീപം എത്തിയപ്പോൾ റോഡ് വീതി

ചെന്നൈ ∙ അരിയല്ലൂരിനു സമീപം സ്വകാര്യ ബസ് റോഡരികിലേക്ക് മറിഞ്ഞ് കോളജ് വിദ്യാർഥിനി മരിച്ചു. ബസിൽ യാത്ര ചെയ്തിരുന്ന മുപ്പതിലധികം പേർക്കു പരുക്കേറ്റു. ജയങ്കോണ്ടിൽ നിന്ന് അമ്പതോളം യാത്രക്കാരുമായി സെന്തുറയിലേക്ക് പോവുകയായിരുന്ന ബസ് രാവിലെ 9 മണിയോടെ രായംപുരം ഗ്രാമത്തിന് സമീപം എത്തിയപ്പോൾ റോഡ് വീതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ അരിയല്ലൂരിനു സമീപം സ്വകാര്യ ബസ് റോഡരികിലേക്ക് മറിഞ്ഞ് കോളജ് വിദ്യാർഥിനി മരിച്ചു. ബസിൽ യാത്ര ചെയ്തിരുന്ന മുപ്പതിലധികം പേർക്കു പരുക്കേറ്റു. ജയങ്കോണ്ടിൽ നിന്ന് അമ്പതോളം യാത്രക്കാരുമായി സെന്തുറയിലേക്ക് പോവുകയായിരുന്ന ബസ് രാവിലെ 9 മണിയോടെ രായംപുരം ഗ്രാമത്തിന് സമീപം എത്തിയപ്പോൾ റോഡ് വീതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess
ചെന്നൈ ∙ അരിയല്ലൂരിനു സമീപം സ്വകാര്യ ബസ് റോഡരികിലേക്ക് മറിഞ്ഞ് കോളജ് വിദ്യാർഥിനി മരിച്ചു. ബസിൽ യാത്ര ചെയ്തിരുന്ന മുപ്പതിലധികം പേർക്കു പരുക്കേറ്റു. ജയങ്കോണ്ടിൽ നിന്ന് അമ്പതോളം യാത്രക്കാരുമായി സെന്തുറയിലേക്ക് പോവുകയായിരുന്ന ബസ് രാവിലെ 9  മണിയോടെ  രായംപുരം ഗ്രാമത്തിന് സമീപം എത്തിയപ്പോൾ റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി കുഴിച്ച കുഴിയിലേക്ക് മറിയുകയായിരുന്നു. അരിയല്ലൂർ ഫയർഫോഴ്‌സും പൊലീസും ചേർന്നാണ് കുടുങ്ങിയവരെ പുറത്തെടുത്തത്. അപകടത്തിൽ സെന്തുറ പെരുമാൾ കോവിൽ സ്ട്രീറ്റ് സ്വദേശി കാർത്തി (20)യാണു മരിച്ചത്. പരുക്കേറ്റവരെ അരിയല്ലൂർ, തഞ്ചൂർ സർക്കാർ മെഡിക്കൽ കോളജിലേക്കു മാറ്റി.