ചെന്നൈ ∙ സംവിധായികയും നടൻ രജനീകാന്തിന്റെ മകളുമായ ഐശ്വര്യയുടെ ആഭരണങ്ങൾ മോഷ്ടിച്ച കേസിൽ ജോലിക്കാരി ഈശ്വരി, ഡ്രൈവർ വെങ്കടേശൻ എന്നിവരെ അറസ്റ്റ് ചെയ്തു. 100 പവനോളം സ്വർണാഭരണങ്ങൾ, 30 ഗ്രാം വജ്രാഭരണങ്ങൾ, 4 കിലോ വെള്ളി, മോഷ്ടിച്ച ആഭരണങ്ങൾ വിറ്റ് വാങ്ങിയ വീടിന്റെ രേഖകൾ തുടങ്ങിയവ പ്രതികളിൽ നിന്നു

ചെന്നൈ ∙ സംവിധായികയും നടൻ രജനീകാന്തിന്റെ മകളുമായ ഐശ്വര്യയുടെ ആഭരണങ്ങൾ മോഷ്ടിച്ച കേസിൽ ജോലിക്കാരി ഈശ്വരി, ഡ്രൈവർ വെങ്കടേശൻ എന്നിവരെ അറസ്റ്റ് ചെയ്തു. 100 പവനോളം സ്വർണാഭരണങ്ങൾ, 30 ഗ്രാം വജ്രാഭരണങ്ങൾ, 4 കിലോ വെള്ളി, മോഷ്ടിച്ച ആഭരണങ്ങൾ വിറ്റ് വാങ്ങിയ വീടിന്റെ രേഖകൾ തുടങ്ങിയവ പ്രതികളിൽ നിന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ സംവിധായികയും നടൻ രജനീകാന്തിന്റെ മകളുമായ ഐശ്വര്യയുടെ ആഭരണങ്ങൾ മോഷ്ടിച്ച കേസിൽ ജോലിക്കാരി ഈശ്വരി, ഡ്രൈവർ വെങ്കടേശൻ എന്നിവരെ അറസ്റ്റ് ചെയ്തു. 100 പവനോളം സ്വർണാഭരണങ്ങൾ, 30 ഗ്രാം വജ്രാഭരണങ്ങൾ, 4 കിലോ വെള്ളി, മോഷ്ടിച്ച ആഭരണങ്ങൾ വിറ്റ് വാങ്ങിയ വീടിന്റെ രേഖകൾ തുടങ്ങിയവ പ്രതികളിൽ നിന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess
ചെന്നൈ ∙ സംവിധായികയും നടൻ രജനീകാന്തിന്റെ മകളുമായ ഐശ്വര്യയുടെ ആഭരണങ്ങൾ മോഷ്ടിച്ച കേസിൽ ജോലിക്കാരി ഈശ്വരി, ഡ്രൈവർ വെങ്കടേശൻ എന്നിവരെ അറസ്റ്റ് ചെയ്തു. 100 പവനോളം സ്വർണാഭരണങ്ങൾ, 30 ഗ്രാം വജ്രാഭരണങ്ങൾ, 4 കിലോ വെള്ളി, മോഷ്ടിച്ച ആഭരണങ്ങൾ വിറ്റ് വാങ്ങിയ വീടിന്റെ രേഖകൾ തുടങ്ങിയവ പ്രതികളിൽ നിന്നു പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. 2019 മുതൽ പല തവണയായി മോഷ്ടിച്ച ആഭരണങ്ങൾ വിറ്റ് ഇവർ ഷോളിങ്കനല്ലൂരിൽ ഒരു കോടിയോളം വിലമതിക്കുന്ന വീട് വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. 18 വർഷമായി ഐശ്വര്യയുടെ വീട്ടിൽ ജോലി ചെയ്തു വന്ന ഈശ്വരിക്ക് ലോക്കറിന്റെ താക്കോൽ ‍സൂക്ഷിക്കുന്ന സ്ഥലം അറിയാമായിരുന്നു.