ആലുവ∙ 4 സെന്റിൽ പശു വളർത്തി ജീവിക്കുന്ന എഴുപത്തിയഞ്ചുകാരി പങ്കിയമ്മയ്ക്ക് ഇന്നലത്തെ ദിവസം മറക്കാനാവില്ല. കിഴക്കേ കടുങ്ങല്ലൂർ കടേപ്പിള്ളിയിലെ കൊച്ചു വീട്ടിലെത്തി മന്ത്രി പി. രാജീവ് സെറ്റ് മുണ്ട് സമ്മാനിച്ചതിന്റെ ആഹ്ലാദത്തിലാണ് അവർ. പങ്കജാക്ഷി എന്ന പങ്കിയമ്മയും മന്ത്രിയുമായി കാര്യമായ മുൻ പരിചയം

ആലുവ∙ 4 സെന്റിൽ പശു വളർത്തി ജീവിക്കുന്ന എഴുപത്തിയഞ്ചുകാരി പങ്കിയമ്മയ്ക്ക് ഇന്നലത്തെ ദിവസം മറക്കാനാവില്ല. കിഴക്കേ കടുങ്ങല്ലൂർ കടേപ്പിള്ളിയിലെ കൊച്ചു വീട്ടിലെത്തി മന്ത്രി പി. രാജീവ് സെറ്റ് മുണ്ട് സമ്മാനിച്ചതിന്റെ ആഹ്ലാദത്തിലാണ് അവർ. പങ്കജാക്ഷി എന്ന പങ്കിയമ്മയും മന്ത്രിയുമായി കാര്യമായ മുൻ പരിചയം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലുവ∙ 4 സെന്റിൽ പശു വളർത്തി ജീവിക്കുന്ന എഴുപത്തിയഞ്ചുകാരി പങ്കിയമ്മയ്ക്ക് ഇന്നലത്തെ ദിവസം മറക്കാനാവില്ല. കിഴക്കേ കടുങ്ങല്ലൂർ കടേപ്പിള്ളിയിലെ കൊച്ചു വീട്ടിലെത്തി മന്ത്രി പി. രാജീവ് സെറ്റ് മുണ്ട് സമ്മാനിച്ചതിന്റെ ആഹ്ലാദത്തിലാണ് അവർ. പങ്കജാക്ഷി എന്ന പങ്കിയമ്മയും മന്ത്രിയുമായി കാര്യമായ മുൻ പരിചയം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലുവ∙ 4 സെന്റിൽ പശു വളർത്തി ജീവിക്കുന്ന എഴുപത്തിയഞ്ചുകാരി പങ്കിയമ്മയ്ക്ക് ഇന്നലത്തെ ദിവസം മറക്കാനാവില്ല. കിഴക്കേ കടുങ്ങല്ലൂർ കടേപ്പിള്ളിയിലെ കൊച്ചു വീട്ടിലെത്തി മന്ത്രി പി. രാജീവ് സെറ്റ് മുണ്ട് സമ്മാനിച്ചതിന്റെ ആഹ്ലാദത്തിലാണ് അവർ. പങ്കജാക്ഷി എന്ന പങ്കിയമ്മയും മന്ത്രിയുമായി കാര്യമായ മുൻ പരിചയം ഒന്നുമില്ല. തിരഞ്ഞെടുപ്പു പ്രചാരണത്തിനു കടുങ്ങല്ലൂരിൽ എത്തിയ രാജീവിനെ ‘ജയിച്ചു വരു’മെന്നു പറഞ്ഞ് അവർ തലയിൽ കൈവച്ച് അനുഗ്രഹിച്ചിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവിയുടെ സങ്കടവും പങ്കുവച്ചു. അതോടെ വാർത്തകളിൽ പങ്കിയമ്മയും ഇടംപിടിച്ചു.  ജയിച്ച ശേഷം രാജീവ് പങ്കിയമ്മയെ കാണാനെത്തി. മധുരവും നൽകി. സിപിഎം ജില്ലാ കമ്മിറ്റി അംഗം വി.എം. ശശി, സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് മനോജ് വാസു, ലോക്കൽ സെക്രട്ടറി ടി.കെ. ഷാജഹാൻ എന്നിവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.