ഏലൂർ ∙ ജലസേചനത്തിനായി ഇറിഗേഷൻ വകുപ്പ് സ്ഥാപിച്ച കുഴലിലൂടെ പെരിയാറിലേക്ക് വൻതോതിൽ മലിനജലം ഒഴുക്കി. വൈകിട്ട് 6മണിയോടെയായിരുന്നു സംഭവം. ചുവന്ന നിറത്തിലുള്ള മലിനജലം കലർന്നു പുഴയ്ക്കും മേൽത്തട്ടിൽ നിറംമാറ്റം സംഭവിച്ചു. എടയാറ്റു ചാലിലേക്കു കൃഷി ആവശ്യത്തിനു പെരിയാറിൽ നിന്നു ശുദ്ധജലം കൊണ്ടുപോകുന്നതിനു

ഏലൂർ ∙ ജലസേചനത്തിനായി ഇറിഗേഷൻ വകുപ്പ് സ്ഥാപിച്ച കുഴലിലൂടെ പെരിയാറിലേക്ക് വൻതോതിൽ മലിനജലം ഒഴുക്കി. വൈകിട്ട് 6മണിയോടെയായിരുന്നു സംഭവം. ചുവന്ന നിറത്തിലുള്ള മലിനജലം കലർന്നു പുഴയ്ക്കും മേൽത്തട്ടിൽ നിറംമാറ്റം സംഭവിച്ചു. എടയാറ്റു ചാലിലേക്കു കൃഷി ആവശ്യത്തിനു പെരിയാറിൽ നിന്നു ശുദ്ധജലം കൊണ്ടുപോകുന്നതിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏലൂർ ∙ ജലസേചനത്തിനായി ഇറിഗേഷൻ വകുപ്പ് സ്ഥാപിച്ച കുഴലിലൂടെ പെരിയാറിലേക്ക് വൻതോതിൽ മലിനജലം ഒഴുക്കി. വൈകിട്ട് 6മണിയോടെയായിരുന്നു സംഭവം. ചുവന്ന നിറത്തിലുള്ള മലിനജലം കലർന്നു പുഴയ്ക്കും മേൽത്തട്ടിൽ നിറംമാറ്റം സംഭവിച്ചു. എടയാറ്റു ചാലിലേക്കു കൃഷി ആവശ്യത്തിനു പെരിയാറിൽ നിന്നു ശുദ്ധജലം കൊണ്ടുപോകുന്നതിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess
ഏലൂർ ∙ ജലസേചനത്തിനായി ഇറിഗേഷൻ വകുപ്പ് സ്ഥാപിച്ച കുഴലിലൂടെ പെരിയാറിലേക്ക് വൻതോതിൽ മലിനജലം ഒഴുക്കി. വൈകിട്ട് 6മണിയോടെയായിരുന്നു സംഭവം. ചുവന്ന നിറത്തിലുള്ള മലിനജലം കലർന്നു പുഴയ്ക്കും മേൽത്തട്ടിൽ നിറംമാറ്റം സംഭവിച്ചു. എടയാറ്റു ചാലിലേക്കു കൃഷി ആവശ്യത്തിനു പെരിയാറിൽ നിന്നു ശുദ്ധജലം കൊണ്ടുപോകുന്നതിനു സ്ഥാപിച്ച കുഴലിന്റെ ചെരിവ് നിർമാണത്തിലെ പിഴവു മൂലം എതിർദിശയിലേക്കാണ്. ഈ പിഴവു മുതലെടുത്താണ് എടയാർ വ്യവസായ മേഖലയിൽ നിന്നു മലിനജലം നദിയിലേക്ക് ഒഴുക്കുന്നത്. മലിനജലം ഒഴുക്കുന്നതു തടയാൻ ഈ കുഴൽ കോൺക്രീറ്റ് ചെയ്ത് അടയ്ക്കണമെന്നു ഇറിഗേഷൻ വകുപ്പ് ശുപാർശ ചെയ്തിട്ടുള്ളതാണ്.